Posts

 The Economics of Love  Failure: Why Heartbreak Feels Like a Market Crash (And How to Minimize the Damage) Love is often sold to us as priceless emotion beyond money, markets, or math. Yet when it fails (rejection, breakup, ghosting, or slow emotional death), the fallout has very real economic features. Heartbreak isn't just emotional; it's a high-stakes investment gone bad. Let's treat romantic love like any other asset class: sometimes you get positive returns (companionship, shared expenses, emotional insurance), sometimes catastrophic losses. 1. Sunk-Cost Fallacy: The #1 Reason People Stay in Doomed Relationships You've invested two years, countless dates, emotional labor, shared Netflix passwords, maybe even co-signed a lease or bought matching mugs. Walking away feels like "losing" all that capital. This is textbook sunk-cost fallacy — irrecoverable costs (time, tears, money spent on gifts trips) that should not influence future decisions, but they do. S...
  കമ്പിളിപ്പുഴുവും തുളസിനീരും അന്ന് ഒരു ബുധനാഴ്ചയായിരുന്നു. ഉച്ചതിരിഞ്ഞ് ആദ്യത്തെ പീരീഡ് പി.ടി. ആയിരുന്നു. പെൺകുട്ടികളുടെ സ്കൂൾ ആയതിനാൽ (അന്നൊക്കെ ഫുട്ബോളും ക്രിക്കറ്റും ആൺകുട്ടികൾക്ക് മാത്രം വച്ചിട്ടുള്ള കളികൾ ആയിരുന്നു) കബഡി, കൊക്കോ തുടങ്ങിയവയായിരുന്നു കുറച്ച് പെൺകുട്ടികൾ തിരഞ്ഞെടുത്തത്. മറ്റു ചിലർ അങ്ങിങ്ങായി ഓരോ മരച്ചുവടുകളിൽ ഇടം പിടിച്ചു. ഞാനും എന്റെ കൂട്ടുകാരും വലിയ പുളിമരത്തിന്റെ തണലിൽ ഇരുന്നുകൊണ്ട് സൊറ പറഞ്ഞു. അപ്പോഴാണ് അടുത്ത പീരിയഡിന് ക്ലാസിൽ കയറാനുള്ള ബെല്ലടി കേട്ടത്. ബെല്ലടിച്ചതോടെ എല്ലാ കളികളും മടിപിടിച്ചുള്ള ഇരുത്തവും നിർത്തി ക്ലാസ്സിലേക്ക് നീങ്ങാൻ തുടങ്ങി പെൺകൂട്ടം. കണക്കിന്റെ പീരീഡ് ആയിരുന്നു അത്. ഞങ്ങൾക്കാർക്കും വലിയ ഇഷ്ടമില്ലാത്ത വിഷയവും ടീച്ചറും ആയിരുന്നു. ഉയരം കൂടിയ പെൺകുട്ടി ആയതുകൊണ്ട് തന്നെ എന്റെ സീറ്റ് ഒന്നുകിൽ പിറകിലോ അല്ലെങ്കിൽ ചുവരിനോട് ചേർന്ന അരികത്തുള്ള ബെഞ്ചുകളിലോ ആയിരുന്നു. കൊടുങ്കാറ്റ് പോലെ കണക്ക് ടീച്ചർ ക്ലാസിൽ എത്തി. കുട്ടികൾ അവരവരുടെ കണക്ക് പുസ്തകവും പേനയും എടുത്ത് ജീവിതത്തിൽ ഒരുകാലത്തും ചിലപ്പോൾ ഉപകാരപ്രദമാകാതിരിക്കാവുന്ന കണക്കുകൂട്ടലുകൾ നടത്താൻ ത...
  Love in the Time of Cholera : Love as Fever, Time as Physician   Only a few novels moved me in the way Love in the Time of Cholera does. Written by Gabriel This incandescent chronicle, written by Gabriel García Márquez, is not simply a love story; it is an anatomy of yearning stretched across half a century. It is patient. It is disorderly. It refuses the orderly geometry of youthful desire and instead spreads, vine-like, over decades of parting, marriage, infidelity, illness, and aging. The plot moves around three characters: Florentino Ariza, Fermina Daza, and Dr. Juvenal Urbino. Florentino, a telegraph operator with a poet’s hallucination, meets Fermina as a teenager and promptly yields—not to reason, but to ecstasy. His obsession behaves like a contagion. He shivers, sweats, and loses taste. The indications resemble cholera itself, and Márquez enchants in this ambiguity, that love is a sickness, or is sickness purely love unvarnished of allegory. Fermina is at fir...
  ഭാരമേന്തി മരിക്കുന്ന ഭാരമില്ലാത്ത മനുഷ്യർ.. ഭൂമിയിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട സൃഷ്ടി മനുഷ്യൻ ആണെന്നാണ് പറയപ്പെടുന്നത്. വിവേകം കൊണ്ടും ബുദ്ധി കൊണ്ടും ചിന്താ ശേഷി കൊണ്ടും മനുഷ്യൻ മറ്റുള്ള ജീവികളിൽ നിന്ന് വ്യത്യസ്തമാകുന്നു. ലോകത്തെ മാറ്റി മറിച്ച പല കണ്ടുപിടുത്തങ്ങളിലും മനുഷ്യൻ്റെ കയ്യൊപ്പ് പ്രകടമാണ്. മറ്റു ജീവികളിലോ ജന്തു ജാലങ്ങളിലോ ഈ ക്രയാത്മക ശേഷി കാണുന്നില്ല താനും. ദൈവം നൽകിയ കഴിവിൽ നിന്നാണെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിലും കഴിവിനെ അവസരോചിതമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മനുഷ്യൻ തന്നെയാണ് ഉത്തമ സൃഷ്ടി എന്ന് പറയാം.  ഇത്രയേറെ കഴിവുള്ള ഒരു വിഭാഗം വേറെയില്ല.. ലോകം നിർമിത ബുദ്ധിയിലേക്ക് വരെ എത്തി നിൽക്കുമ്പോൾ നവ ലോകത്തിൻ്റെ നിർമാണത്തിൽ മനുഷ്യൻ്റെ കരുത്ത് ചെറുതൊന്നുമല്ല. ലോകത്തെ കയ്യിൽ എടുത്ത് നടക്കാൻ തക്കതാക്കി മാറ്റിയതും ഈ മനുഷ്യ സമൂഹമാണ്. പണ്ടുണ്ടായിരുന്ന സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി അതി വേഗത്തിൽ ചിന്തിക്കാനും പൊടുന്നനെ മാറ്റങ്ങൾ സൃഷ്ടിക്കാനും ഇന്ന് അപാരമായ കഴിവ് മനുഷ്യനുണ്ട്.  ഇത്രയേറെ കഴിവുകൾ വെച്ച് മനുഷ്യൻ മുന്നേറുമ്പോഴും മറു വശത്ത് തന്റെ കഴിവുകളെ പാടെ മറന്ന് ജീവ...
  Behind the Healthy Facade: A Researcher’s Eye-Opening Journey into Addiction Among Young Professionals As a nutrition and dietetics academic, my research often explores the intersection between health, lifestyle, and disease. However, one particular study profoundly changed my understanding of addiction, youth vulnerability, and the hidden health crisis within our communities. Research Objective My study aimed to assess the nutritional status and determine the prevalence of lifestyle diseases among patients undergoing de-addiction treatment. The research required conducting one-to-one structured surveys, personally interviewing each patient. Access was limited to individuals who were not under severe withdrawal, ensuring ethical and meaningful data collection. What I expected to find was nutritional compromise and metabolic disturbances. What I actually discovered was far more unsettling. A Shocking Demographic Pattern The majority of participants were: * Youngsters below 26 year...
  മേഘമൽഹാർ: ചില മഴകൾ ഹൃദയത്തിൽ മാത്രം പെയ്യാൻ ജനിച്ചവയാണ്  “ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടെതാകാം…” ഈ വരി കേൾക്കുന്ന നിമിഷം തന്നെ മേഘമൽഹാർ എന്ന സിനിമ നമ്മളിൽ തുറക്കുന്നു. അത് ഒരു ഗാനത്തിന്റെ തുടക്കമല്ല; ഒരു മനസ്സിന്റെ തുറച്ചുപറച്ചിലാണ്. ചില സിനിമകൾ നമ്മളെ പിടിച്ചിരുത്തി കരയിപ്പിക്കും.ചിലത് ചിരിപ്പിച്ച് മറന്നുപോകും. പക്ഷേ മേഘമൽഹാർ… അത് നമ്മളെ നിശ്ശബ്ദരാക്കും.കാരണം ഈ സിനിമ ശബ്ദത്തിലൂടെയല്ല, മഴയിലൂടെയും നോട്ടങ്ങളിലൂടെയും പറയാതെ പോയ വാക്കുകളിലൂടെയുമാണ് സംസാരിക്കുന്നത്. മേഘമൽഹാർ കാണുമ്പോൾ നമ്മൾ മറ്റൊരാളുടെ കഥയല്ല കാണുന്നത്.നമ്മുടെ തന്നെ മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന ഒരു കാത്തിരിപ്പിനെയാണ്. മേഘമൽഹാർ ഒരു സിനിമയായി നമ്മളെ സമീപിക്കുന്നില്ല. അത് ഒരു മഴക്കാല സന്ധ്യപോലെ, പെയ്യുമോ എന്ന് അറിയാതെ കാത്തിരിക്കുന്ന ഒരു നിമിഷംപോലെ, മനസ്സിലേക്ക് പതിയെ ഇറങ്ങിവരുന്നു. ഈ സിനിമ കാണുന്നത് ഒരു കഥ പിന്തുടരുന്നതല്ല; അത് സ്വന്തം ഉള്ളിലേക്ക് നോക്കാനുള്ള ഒരു ക്ഷണമാണ്. ഓരോ ദൃശ്യവും ഓരോ നിശ്ശബ്ദതയും നമ്മളോട് ചോദിക്കുന്നത് ഒരേയൊരു ചോദ്യം മാത്രം — “നിനക്കുള്ളിൽ പറയാതെ പോയ സ്നേഹങ്ങൾ എന്തൊക്കെയാണ്?” ...
   പരിധിജയിച്ചവൾ കോളേജിലെത്തുന്നതിന് മുൻപേ ഹോസ്റ്റൽ ഗ്രൂപ്പുകളിലൂടെയാണ് ഞാൻ അവളെ ആദ്യമായി പരിചയപ്പെടുന്നത്; മുറികളെയും ഭക്ഷണത്തെയും കുറിച്ചുള്ള സാധാരണ സംസാരങ്ങൾക്കിടയിലാണ് അവൾ ഹാൻഡിക്ക്യാപ്ഡ് ആണെന്നൊരു സൂചന എനിക്ക് കിട്ടിയത്, അപ്പോൾ തന്നെ എന്റെ മനസ്സിൽ വന്ന ആദ്യ ചിന്ത ഇതായിരുന്നു — അവൾക്ക് കോളേജ് വരാൻ ഭയമുണ്ടാകുമോ, ഒറ്റപ്പെടുമോ എന്നുള്ള ആ പേടി; കാരണം അവളുടെ അവസ്ഥ സാധാരണമല്ലായിരുന്നു, ഡോക്ടർമാർ പോലും പ്രതീക്ഷ കൈവിട്ട സമയത്ത് റബ്ബിന്റെ കാവലിൽ ജീവൻ തിരികെ പിടിച്ച അവൾ രണ്ട് വർഷം നീണ്ട കഠിന ചികിത്സകളും സർജറികളും വിവിധ തെറാപ്പികളും മരുന്നുകളും സഹിച്ചാണ് ഇന്ന് ഒരാളുടെ സഹായത്തോടെയെങ്കിലും നടക്കാൻ കഴിയുന്ന നിലയിലെത്തിയത് — അതാണ് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം; നിൽക്കാൻ അവൾക്ക് പറ്റില്ല, നടന്നുകൊണ്ടേയിരിക്കണം — അത് ശീലമല്ല, ജീവിതത്തിന്റെ നിർബന്ധം, അമ്മ ഗർഭിണിയായിരുന്ന സമയത്ത് എടുത്ത ഒരു മരുന്നാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അവൾ പറഞ്ഞപ്പോൾ അവളുടെ ജീവിതം എങ്ങനെ മാറിപ്പോയെന്ന് ഞാൻ തിരിച്ചറിഞ്ഞു; അവളെ ആദ്യമായി നേരിൽ കണ്ട ദിവസം ഇന്നും എന്റെ മനസ്സിൽ തളിർന്നു നിൽക്കുന്നു — വീണുപോവുമോ ...
  Travel, Learning, and Unforgettable Moments Traveling with college students is always a meaningful experience. It gives a chance to understand students beyond classrooms and textbooks. Our Delhi–Manali trip was planned mainly to give students exposure to history, culture, and nature, and it turned into a journey full of learning, bonding, and unforgettable memories. Our trip began with a long train journey to Delhi. The train journey itself was an experience for the students. Excitement filled the coaches as students talked, laughed, shared food, and clicked photos. Some students enjoyed looking out of the window, while others discussed college life and future plans. During the journey, conversations were natural and friendly, which helped build a comfortable bond between everyone. The long hours passed quickly because of shared stories and group activities. After reaching Delhi, we started exploring the city. Our first visits were to Qutub Minar and Humayun’s Tomb. Seeing these ...
  കറുപ്പിന് ഏഴഴക്? ചെറുപ്പത്തിൽ ഞാൻ എൻ്റെ നിറത്തെ കുറിച്ച്   വേവലാതിപ്പെട്ടിരുന്നില്ല. മറ്റെല്ലാ കുട്ടികളെയും പോലെ ഞാനും കളിച്ചു, ചിരിച്ചു, സ്വപ്നങ്ങൾ കണ്ടു, ലോകം നീ 'വ്യത്യസ്ത' ആണെന്ന് ഓർമിപ്പിക്കുന്നത് വരെ. ആ ഓർമിപ്പിക്കൽ പക്ഷേ അപരിചിതരിൽ നിന്ന് മാത്രമായിരുന്നില്ല. എൻറെ കുടുംബത്തിൽ നിന്ന് സുഹൃത്തുക്കളിൽ നിന്ന് അധ്യാപകരിൽ നിന്ന് പോലും. വെളുപ്പിന് അത്രയധികം പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിലാണ് നാം ഉള്ളത്. സൗന്ദര്യത്തിന് ഒരു നിറമുണ്ടെന്നും അത് നിന്റെത് അല്ലെന്നും ഞാൻ അറിയാൻ തുടങ്ങി. പലപല വിളിപ്പേരുകൾ, കളിയാക്കലുകൾ, കുത്തുവാക്കുകൾ... ഇതെല്ലാം ഞാൻ വ്യത്യസ്ത ആണെന്ന് എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. എൻറെ ഉള്ളിന്റെ ഉള്ളിൽ ഒരു മതിൽ പണിതു കൊണ്ടിരുന്നു. എന്നെ അറിയുന്നതിന് മുമ്പ്,   എൻറെ കഴിവുകളെ അറിയുന്നതിന് മുമ്പ് എൻറെ നിറം ആളുകളുടെ കാഴ്ചപ്പാട് നിശ്ചയിക്കുന്നു എന്ന സത്യം ചെറുപ്പത്തിലെ ഞാൻ പഠിച്ചു. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഡാൻസ് കളിക്കാൻ താല്പര്യം പറഞ്ഞപ്പോൾ ഡാൻസ് ഒക്കെ കുറച്ചു വെളുപ്പും സൗന്ദര്യവും ഉള്ള കുട്ടികൾ അല്ലേ കളിക്കേണ്ടത് എന്നൊരു വാക്ക് ഇന്നും നൊമ്പരമായി എൻറെ ...
മിന്നിത്തിളങ്ങുന്ന സ്വർണം; ഉരുകുന്ന സാധാരണക്കാരൻ “ഇന്ന് പവന് വീണ്ടും വില കൂടി…” വാർത്താ ചാനലുകളിലും പത്രങ്ങളുടെ മുൻപേജുകളിലും ഈ വരികൾ പതിവാകുമ്പോൾ, അതൊരു വെറും സാമ്പത്തിക വാർത്തയല്ല. മറിച്ച്, ആയിരക്കണക്കിന് സാധാരണക്കാരുടെ നെഞ്ചിൽ വീഴുന്ന ഒരു കനലാണ്. സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർ മാത്രമല്ല, അല്ലാത്തവർ പോലും സ്വർണ്ണവില കേൾക്കുമ്പോൾ ഒന്ന് അസ്വസ്ഥരാകും. എന്തുകൊണ്ടാണ് മലയാളിയുടെ ജീവിതത്തിൽ സ്വർണം ഇത്രമേൽ സ്വാധീനം ചെലുത്തുന്നത്? എന്തുകൊണ്ടാണ് അതിന്റെ വിലക്കയറ്റം നമ്മുടെ ഉറക്കം കെടുത്തുന്നത്? ഇതിന്റെ പിന്നിലെ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. സ്വർണം: മലയാളിയുടെ സാമ്പത്തിക സുരക്ഷാ കവചം കേരളീയ ജീവിതത്തിൽ സ്വർണം എന്നത് വെറുമൊരു ആഭരണമല്ല; അതൊരു വിശ്വാസമാണ്. ഒരു കുടുംബത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ 'ലിക്വിഡ് അസറ്റ്' അഥവാ എളുപ്പത്തിൽ പണമാക്കി മാറ്റാവുന്ന നിക്ഷേപമാണ് സ്വർണം. ബാങ്കിൽ ബാലൻസ് കുറവാണെങ്കിലും, അലമാരയിൽ കുറച്ച് സ്വർണം ഉണ്ടെങ്കിൽ മലയാളിക്ക് ഒരു ധൈര്യമുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന രോഗാവസ്ഥകൾക്കോ, വീട് പണിയുടെ അത്യാവശ്യങ്ങൾക്കോ, മക്കളുടെ വിദ്യാഭ്യാസത്തിന...
  Three Births, Three Stories: The Memories My Body Never Forgot I have three children, and each of their births carries a different story. Yet all three live in my memory in the same way—heavy, unsettling, often returning without invitation. Even now, they replay in my mind unconsciously, bringing nausea to my thoughts. Today, I decided to let them out—to spill them onto words—and finally stop these memories from jerking me awake inside. My first delivery happened on the 29th day of Ramadan. That day, my family had planned a large iftar feast at home. Early in the morning, before Subh prayer, I woke up with an urge to urinate. I went to the toilet, passed urine, and returned to sleep. After half an hour, I woke again with the same urge—but this time, no urine came, though I still felt the need to sit in the closet. This kept repeating. When my family woke up for suhoor, my mother noticed something was wrong. After listening to me, she called my aunt. They decided we should g...
  മക്കളെ സുഹൃത്തുക്കളാക്കാം സ്വന്തം മക്കൾ ഒരു പ്രായം കടന്നുകഴിഞ്ഞാൽ, അവരെ കർശനമായ മാതാപിതൃത്വത്തിന്റെ ചട്ടക്കൂടിൽ മാത്രം ഒതുക്കുന്നതിലേക്കാൾ, സുഹൃത്തുക്കളായി കാണുന്നതാണ് ഏറ്റവും നല്ലത്. അധികാരവും ഭയവും നിറഞ്ഞ ബന്ധത്തിന് പകരം, വിശ്വാസവും തുറന്ന മനസ്സും നിറഞ്ഞ ഒരു ബന്ധം. അത്തരമൊരു ബന്ധമാണ് മക്കളുടെ മനസ്സിലേക്ക് നമുക്ക് പ്രവേശിക്കാനുള്ള യഥാർത്ഥ വാതിൽ തുറക്കുന്നത്. നമ്മുടെ മക്കൾ നമ്മളെ സുഹൃത്തുക്കളായി കാണുമ്പോൾ, കളിചിരികളിലും ജീവിതത്തിലെ ചെറിയ വലിയ എല്ലാ കാര്യങ്ങളിലും നമ്മൾ അവരെ ഉൾപ്പെടുത്തുമ്പോൾ, അതിനുള്ള സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല.അങ്ങനെ വീട്ടിൽ ഒരു സംഭാഷണ സംസ്കാരം വളരുന്നു. പ്രശ്നങ്ങൾ ഒളിപ്പിക്കേണ്ടതില്ല, ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടേണ്ടതില്ല എന്നൊരു സുരക്ഷിതബോധം കുട്ടികൾക്ക് ലഭിക്കുന്നു. അത്തരമൊരു തുറന്ന സ്വഭാവം മാതാപിതാക്കൾ കാണിച്ചാൽ, ജീവിതത്തിൽ ഏതുഘട്ടത്തിലും മക്കൾ നമ്മളെ തന്നെ തേടി എത്തും. നമ്മൾ വിളിച്ചു വരുത്തേണ്ടതില്ല; അവർ സ്വയം അടുത്ത് വന്ന് പറയാൻ പഠിക്കും. ഇത് വെറും മക്കളുമായുള്ള ബന്ധത്തിൽ മാത്രമല്ല, കുടുംബത്തിലേക്ക് കടന്നുവരുന്ന മരുമക്കളോടും, ചുറ്റുമുള്ള കുട്...
  പിന്നിൽ ഒരാൾ ഇത് ഒരു കഥയല്ല. ഇതു മൂന്ന് വർഷം മുമ്പ് എന്റെ ജീവിതത്തിൽ നടന്ന സംഭവമാണ്. അന്ന് ഒരു രാത്രി, ഞാൻ ഒരു സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ട് വരാൻ  വീട്ടിൽ നിന്നും കോഴിക്കോട് ടൗൺ ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു. റോഡിൽ അധികം തിരക്കില്ല. സ്ട്രീറ്റ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചം മാത്രം. അപ്പോഴാണ് റോഡരികിൽ   തലയിൽ കെട്ടുള്ള വെള്ള മുണ്ടും ഷർട്ടും ധരിച്ച പ്രായമായ ഒരു മനുഷ്യൻ ( പള്ളിയിലെ മുസ്ലിയാർ) ബൈക്കിന് കൈ കാണിച്ചത്. കയ്യിൽ ഒരു മുഷിഞ്ഞ സഞ്ചിയും കുടയും. ക്ഷീണിച്ച മുഖം. സാധാരണ ഞാൻ വഴിയിൽ നിന്ന് ആരെയും കയറ്റാറില്ല. പക്ഷേ അന്ന് ഒരുപാട് വൈകിയ സമയം, ഇനി ബസ്സ് ഒന്നും ആ റൂട്ടിൽ വരാനില്ല .. എന്തോ ഒരു തോന്നൽ. ഞാൻ ബൈക്ക് നിർത്തി. അയാൾ പിന്നിൽ കയറി. വണ്ടി മുന്നോട്ട് നീങ്ങി. യാത്രക്കിടെ അയാൾ സംസാരിച്ചു. കോഴിക്കോടിന്റെ പഴയ കാലം. ഞാൻ എല്ലാത്തിനും മൂളലിൽ  മറുപടി കൊടുത്തു കൊണ്ടിരുന്നു. ഇടക്കൊക്കെ ചില മൗലിദ്  വരികൾ അയാൾ പാടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവസാനം, അയാൾ പറഞ്ഞ  സ്റ്റോപ്പ്  എത്തിയപ്പോൾ ഞാൻ ബൈക്ക് നിർത്തി .. ഞാൻ പറഞ്ഞു "എവിടെ നിന്നെങ്കിലും ...
  വ്രണയം കാമമാം പ്രണയമതിൽ വീഴല്ലേ കുഞ്ഞേ… ഘാതകൻ തൻ ചതിയിലിത് വാഴല്ലേ പെണ്ണേ... പ്രണയമിതല്ല നിൻ പൂമേനി കൊതിക്കും വ്രണമിത്.. നഷ്ട പ്രണയത്തിന്റെ കഥ ഇത്ര കഷ്ടമല്ല കുഞ്ഞേ ഭ്രഷ്ട് കൽപിക്കവന്നു മുഷ്ടി ചുരുട്ടി...   കാലമിത് പ്രണയത്തെ കൊല്ലും നിൻ ദേഹത്തെ വാഴ്ത്തും നിൻ നാണത്തെ വെല്ലും... വേണ്ടിത് അരുതാക്കഥയാവല്ലിത് വിജയമേ നിനക്ക് വാഴ്ത്താൻ കഥയേറെയുണ്ട് മുമ്പിൽ. . പ്രണയ വീചികളിലിതു വീഴാതെ വിജയ വീഥിയിലിതു വാഴ്ന്നുവാ... ലോകമെന്നും നിനക്കായ്‌ തുറക്കുന്നിതനവധി സത്യ സാഗരം..... ഇതല്ല പ്രണയമിതീറ്റു നോവിനാൽ പെറ്റിട്ടവളാണ് നിൻ പ്രണയം നിൻ ഇളം കാൽകൾ തൻ ചുമലിൽ   ഏറ്റിയവനാണ് നിൻ പ്രണയം നിനച്ചു നോക്കാ സാധു വദനങ്ങളൊരു നിമിഷം നിൻ ക്ഷണികമാം പ്രണയ സഫല്യത്തിൽ.. അരുതേ വീഴ്ത്തരുതാശ്രുക്കൾ കണ്ണീർ ചാലുകളായ് അരുതേ തലകുനിക്കവരിത് തൻ പൊന്മകൾക്കായ്. ..   കാലമൊരു കെട്ട കാലം കഷ്ടമിതൊരന്ധകാരം കേട്ടതൊരു കെട്ടു കഥയല്ലിതു നിന്നക്ഷികൾ സാക്ഷിയാം കഷ്ടകഥകൾ. …        
              साहित्य की दृष्टि से कला का महत्व   साहित्य और कला एक-दूसरे के पूरक हैं। साहित्य शब्दों के माध्यम से भावनाओं, विचारों और अनुभवों को अभिव्यक्त करता है, जबकि कला इन्हीं भावों को रूप, रंग, ध्वनि और प्रतीकों के माध्यम से प्रस्तुत करती है। साहित्य की दृष्टि से कला मानव संवेदनाओं को गहराई और व्यापकता प्रदान करती है।              कला साहित्य को जीवंत बनाती है। जब कवि या लेखक कला-बोध से युक्त होकर सृजन करता है, तो उसकी रचना अधिक प्रभावशाली और भावनात्मक हो जाती है। काव्य में लय, चित्रात्मकता और प्रतीकात्मकता—ये सभी कला के तत्व हैं, जो साहित्य को सौंदर्य प्रदान करते हैं।साथ ही, कला समाज और संस्कृति का दर्पण होती है। साहित्य कला के माध्यम से किसी युग की सामाजिक, राजनीतिक और सांस्कृतिक चेतना को अभिव्यक्त करता है। चित्रकला, संगीत, नृत्य और नाट्य जैसे कला रूप साहित्य को नए आयाम देते हैं और पाठक को गहन अनुभूति तक ले जाते हैं।      ...
  ടി.ബി ചില കഥകൾ അങ്ങനെയാണ്. വായിച്ചു തീർന്നിട്ടും പുസ്തകം അടയില്ല. അവയിലെ ഓരോ വരിയിലും നമ്മുടേതായ ഏതെങ്കിലും ഒരു ഓർമ്മ കുത്തിപ്പിടിച്ചു നിൽക്കും. അല്ലെങ്കിൽ, “ഇത് എന്റെ കഥ തന്നെയല്ലേ?” എന്ന് നമ്മൾ തന്നെ നമ്മളോട് ചോദിപ്പിക്കും. അങ്ങനെയൊരു കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ “ബിരിയാണി”. ടി.ബി. ബാധിച്ചു ശരീരം മെലിഞ്ഞ്, ആശുപത്രിയുടെയും മരുന്നിന്റെയും ഗന്ധം മാത്രം അറിയുന്ന ഒരു കുഞ്ഞിന്റെ കഥ. എല്ലൊട്ടി, പനിയും ചുമയും കഫക്കെട്ടും കൂട്ടായി, ദിവസേന ഇൻജെക്ഷനായി ആശുപത്രിയിലേക്കുള്ള യാത്ര. മെലിഞ്ഞ ശരീരത്തിന്റെ പേരിൽ പരിഹാസങ്ങൾ മാത്രം സമ്മാനമായി കിട്ടുന്ന ഒരു ബാല്യം. അതാണ് ആ കഥയുടെ അടിസ്ഥാനം. അത് വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് ഒരു കഥയല്ലായിരുന്നു. ഒരു ജീവിതമായിരുന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടി.ബി. വന്ന ഒരു പെൺകുട്ടിയുടെ കഥ. രാത്രികളൊക്കെ വിട്ടുമാറാത്ത പനിയും, ക്ഷീണവും, ചുമയും. ആരോഗ്യം കുത്തനെ ഇറങ്ങി, ശരീരം നന്നേ മെലിഞ്ഞു. അവസാനം, അന്വേഷിച്ചും ചോദിച്ചുമാണ് അവർ ഒരാളെ കണ്ടെത്തിയത് — ഡോക്ടർ അബ്ദുൽ സലാം. രണ്ടാഴ്ച കൂടുമ്പോൾ ആശുപത്രിയിലേക്കുള്ള യാത്ര പതിവായി. രോഗി കുട്ടിയാണെങ്കിലും, ഡോക്ടറുടെ മു...
  അന്ന് ഞാൻ മൗനിയായിരുന്നപ്പോൾ നീ എന്നിലെ മൗനത്തിന്റെ ചില്ലുകൂട് തകർത്തെറിഞ്ഞു..  എന്നിൽ അരിച്ചു  കയറിയ  ചിതൽ പുറ്റിനെ നീയെടുത്തു കളഞ്ഞു.  എന്നെ കാണുന്ന കണ്ണാടിയായി നീ സ്വയം രൂപപ്പെട്ടു.  നിന്റെ വാചാലതക്കുള്ളിൽ  എനിക്കായ് നീയൊരു  ലോകം തുറന്നു... ഇന്ന് ഞാൻ  മൗനിയല്ല എന്നാൽ... ഒരുതരം നിശബ്ദത എന്നിൽ പടരുന്നു ഈ നിശബ്ദതയിൽ ഞാൻ കാതോർക്കവേ നിന്റെ ഈറൻ ഞരമ്പുകൾ പിടയുന്ന നൊമ്പരം.... എന്റെ മിഴിവള്ളികൾ ചെന്നവസാനിക്കുന്ന പാതയോരത്തു തളർന്ന കാലൊച്ചകൾ അതിനപ്പുറം കടന്നു ചെല്ലാൻ യുഗങ്ങൾ വേണമെനിക്ക് അപ്പോഴേക്കും കാലം കടന്നു പോയിരിക്കും വിസ്മൃതിയുടെ  ലേപനം  പുരട്ടിയിട്ട്.... എങ്കിലും സാക്ഷിയില്ലാത്ത കാത്തിരിപ്പിന്റെ വാതായനം ഞാൻ നിനക്കായ്‌ തുറന്നിട്ടിരിക്കുന്നു. Jaseela.  K. P Assistant Professor of Commerce, Al Shifa College of Arts and Science, Keezhattur, Perinthalmanna.
Image
  ടെലിപതി: ശാസ്ത്രവും മനസ്സും തമ്മിലുള്ള നിശ്ശബ്ദ സംവാദം മനുഷ്യൻ എന്നും തന്റെ മനസ്സിനെക്കുറിച്ച് കൗതുകമുള്ളവനാണ്. ചിന്തകൾ എങ്ങനെ ജനിക്കുന്നു, വികാരങ്ങൾ എങ്ങനെ രൂപപ്പെടുന്നു, ഒരാളുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും അവരുടെ ചിന്തകൾ നമ്മളെ എങ്ങനെ സ്പർശിക്കുന്നു—ഇത്തരം ചോദ്യങ്ങൾ മനുഷ്യനെ ശാസ്ത്രത്തിലേക്കും ദർശനത്തിലേക്കും ഒരുപോലെ നയിച്ചിട്ടുണ്ട്. ഈ അന്വേഷണപഥത്തിൽ ഇടയ്ക്കിടെ ഉയർന്നുവരുന്ന ഒരു ആശയമാണ് ടെലിപതി. ടെലിപതി എന്ന പദം ഗ്രീക്ക് ഭാഷയിലെ tele (ദൂരം) എന്നും pathos (അനുഭവം) എന്നും വരുന്ന വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചത്. അഥവാ, ദൂരെയിരുന്നിട്ടും ചിന്തകളോ വികാരങ്ങളോ നേരിട്ട് കൈമാറപ്പെടുന്ന അനുഭവം. വാക്കുകളോ ശാരീരിക സൂചനകളോ ഇല്ലാതെ ഒരാളുടെ മനസ്സ് മറ്റൊരാളിലേക്ക് എത്തുന്നു എന്ന ആശയം മനുഷ്യനെ എന്നും ആകർഷിച്ചിട്ടുണ്ട്. ശാസ്ത്രീയമായി നോക്കുമ്പോൾ, ടെലിപതി ഇന്നും ഒരു വിവാദവിഷയമാണ്. ആധുനിക ശാസ്ത്രം അംഗീകരിക്കുന്നത്, ആശയവിനിമയം സാധ്യമാകുന്നത് ശാരീരിക മാധ്യമങ്ങളിലൂടെയോ—ശബ്ദതരംഗങ്ങൾ, ദൃശ്യസൂചനകൾ, അല്ലെങ്കിൽ ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകൾ പോലുള്ളവയിലൂടെയോ—മാത്രമാണെന്നതാണ്. തലച്ചോറിലെ ന്യുറോണുകൾ തമ്മിലു...