कर्मा - सच या मिथ्या? कभी कभी ज़िन्दगी में इतनी चोट खातें है कि हमें लगने लगता हैं कि दुनिया बहुत अन्यायी है। हम बिना किसी कसूर के चोट खाते रहतें हैं, तो कोई दूसरों के हिस्से की खुशियाँ छीनकर मुस्कुरा रहा होता है। ऐसे में हम अक्सर सोचते है कि क्या सच में कोई न्याय व्यवस्था है? इसका सीधा और अटल जवाब है: हाँ, कर्म नाम की एक ताक़त होती है, और यह उतनी ही सच है जितनी साँस लेने की प्रक्रिया। मैंने एक टीवी शो में कर्मा के बारे में सुना था कि सीधा सीधा कुछ नहीं होता जीवन में। एक उदाहरण देखिए - एक आदमी बगीचे से गुजरते वक्त आम के पेड़ को देखा जिसमे बहुत सारे आम थे। उसे आम खाने का मन हुआ, यूकी आँख वहां चल नहीं सकता तो गया उसके पांव। पांव आम को तोड़ नहीं सकता तो तोड़ा उसके हाथ ने और खाया उसके मुँह ने। अब मुंह में वो आम को रख नहीं सकता तो रखा उसके पेट ने। ये सब देखा माली ने और मार खाई उसके पीठ ने, जबकि पीठ का इस पूरे कांड से कोई लेना देना नहीं था। जब मार खाई तो आंसू आई उसके आंखों से, क्योंकि इस पूरे कांड की शुरुआत आँख न की थी, उसी ने आम को देखा था। जिसने शुरू की थी उसी को भुगतना पड़ा। इसीलि...
Posts
- Get link
- X
- Other Apps
MESSI RETIRES: The Day Football Lost Its God, But Not His Magic On August 31, 2026, Lionel Messi wrote a handwritten note on Instagram and the world stopped. "The time has come," he wrote. "I have nothing left to give." With that one sentence, the greatest international career in football history came to an end. At 39 years old, 21 years after his debut as an 18-year-old boy who got sent off in 47 seconds against Hungary, Lionel Messi retired from Argentina. It was not the fairytale ending we all wanted. 43 days earlier, on July 19, 2026, at the MetLife Stadium in New Jersey, Messi walked off the pitch with tears in his eyes. Argentina had just lost the World Cup Final 1-0 to Spain in extra time. Ferran Torres scored in the 106th minute. Messi, who had scored 8 goals in that World Cup to take his total to 21 World Cup goals, could not find one more miracle. He had already written his retirement letter two days later, on July 21st. But he waited. His father Jorge M...
- Get link
- X
- Other Apps
എന്റെ ചിന്തകൾ ചിലർക്ക് സുഹൃത്തുക്കളോട് സംസാരിക്കുന്നതാകും പ്രിയം . മറ്റു ചിലർക്ക്കൂ പുസ്തകങ്ങൾ കൂട്ടായിരിക്കും. എന്നാൽ എന്റെ ജീവിതത്തിൽ സ്ഥിരമായി കൂടെ ഉണ്ടായിരുന്നത് എന്റെ ചിന്തകൾ ആയിരുന്നു . അധികം സംസാരിക്കാൻ ബല്യ കാല സുഹൃത്തുക്കൾ ഇല്ലാത്തതിനാൽ എന്റേതായ ലോകത്ത് ഒതുങ്ങികുടിയ ഒരു വ്യക്തിയായിരുന്നു ഞാൻ. ആളുകളുടെ ഇടയിൽ തനിച്ചായ പോലെ മുതിർന്നപ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ മനസ്സിൽ നിറഞ്ഞിരുന്നത് സ്വപ്നങ്ങളും പ്രതീക്ഷകളും ചോദ്യങ്ങളും സങ്കൽപ്പങ്ങളുമായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ എന്നെ കേൾക്കാൻ ആളുകൾ ഇല്ലാത്തിരുന്നതിനാൽ, പിന്നീട്സം സാരിക്കുന്നതിനേക്കാൾ കേൾക്കാനായി എനിക്ക് ഇഷ്ടം. മറ്റുള്ളവർ ചിരിച്ചും കളിച്ചും സമയം ചെലവഴിക്കുമ്പോൾ ഞാൻ പലപ്പോഴും നിശബ്ദമായി ഇരുന്ന് ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുമായിരുന്നു. എന്റെ മനസ്സിൽ ചിന്തകൾ കാട്ജീ കയറി പല ചിന്തകൾക്കും വഴിയൊരുക്കി. അന്ന് ഞാൻ അറിഞ്ഞിരുന്നില്ല , പക്ഷേ ഇന്ന് ഞാൻ തിരിച്ചറിയുന്നു; ആ നിശബ്ദതയാണ് എന്നെ കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ പഠിപ്പിച്ചത്. പകൽ കിനാവ് കാണൽ എന്റെ പ്രധാന വിനോദ്മായിരുന്നു ....
- Get link
- X
- Other Apps
അനാഥത്വം: മാതാപിതാക്കളില്ലായ്മ മാത്രമല്ല, സ്നേഹമില്ലായ്മയും “അനാഥൻ” എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് മാതാപിതാക്കൾ ഇല്ലാത്ത ഒരു കുഞ്ഞിന്റെ മുഖമായിരിക്കും. ഒരു അനാഥാലയത്തിന്റെ ചുവരുകൾക്കുള്ളിൽ നിശ്ശബ്ദമായി ഇരിക്കുന്ന കുട്ടി, ജന്മദിനത്തിൽ ആരും ആശംസിക്കാത്ത ഒരു ബാലൻ, സ്കൂൾ പരിപാടികളിൽ രക്ഷിതാക്കൾക്കായി കസേരകൾ ഒരുക്കുമ്പോൾ ശൂന്യമായ കസേരയിലേക്ക് നോക്കുന്ന ഒരു കുട്ടി—ഇങ്ങനെയുള്ള ചിത്രങ്ങളാണ് പലപ്പോഴും അനാഥത്വത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ രൂപപ്പെടുത്തുന്നത്. എന്നാൽ യഥാർത്ഥത്തിൽ അനാഥത്വം മാതാപിതാക്കളുടെ മരണത്തോടെ മാത്രം ആരംഭിക്കുന്ന ഒന്നാണോ? ഇല്ല. അനാഥത്വം ചിലപ്പോൾ ഒരു വ്യക്തി നഷ്ടപ്പെടുമ്പോഴാണ് ഉണ്ടാകുന്നത്. ചിലപ്പോൾ ഒരു ബന്ധം നഷ്ടപ്പെടുമ്പോൾ. ചിലപ്പോൾ ഒരാൾ ജീവിച്ചിരിക്കുമ്പോഴും, മറ്റൊരാളുടെ ജീവിതത്തിൽ നിന്ന് മാനസികമായി അപ്രത്യക്ഷമാകുമ്പോൾ. അതുകൊണ്ടുതന്നെ അനാഥത്വം ഒരു കുടുംബപരമായ അവസ്ഥ മാത്രമല്ല; അത് ആഴത്തിലുള്ള ഒരു മാനസികാവസ്ഥ കൂടിയാണ്. ഒരു സ്കൂളിലെ രക്ഷിതാവ്–അധ്യാപക യോഗം. ക്ലാസ് മുറിയിൽ കുട്ടികൾ ഓരോരുത്തരായി മാതാപിതാക്കളോടൊപ്പം ഇരിക്കുന്നു. ഒരാൾ അമ്മയുടെ കൈ...
- Get link
- X
- Other Apps
ഓർമ്മകളിലെ ആ ബാല്യകാലം ബാല്യം,ഏവരുടെയും പ്രിയപ്പെട്ട ജീവിതകാലം.ആരും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന കാലം.ജീവിതത്തിലെ ഏറ്റവും മധുരമേറിയ ഓർമ്മകൾ ഉള്ള കാലം. ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാത്ത കാലം.തട്ടമിട്ട് ഒരു പാവക്കുട്ടിയെടുത്ത് നടക്കുന്ന എന്റെ രൂപം ഞാൻ ഓർക്കുന്നു.ഒരു പെൺകുട്ടി എന്നിരിക്കെ ഏറ്റവും കൂടുതൽ കളിച്ച കളി 'ചോറു കൂട്ടാൻ ഉണ്ടാക്കൽ' ആയിരുന്നു.അന്ന് അത് ഒരു കളിയായിരുന്നു.അതിൽ വല്ലാത്ത ഒരു അനുഭൂതിയും സംതൃപ്തിയും ഉണ്ടായിരുന്നു. മൂന്ന് ചിരട്ട വെച്ചാൽ ഒരു അടുപ്പും നാല് ഈർക്കിലും വെച്ചാൽ വിറകുമായിരുന്ന കാലം.അല്പം മണ്ണും വെള്ളവും വെച്ചാൽ ചോറ് റെഡി .പിന്നെ കണ്ണിൽ കാണുന്ന ഇലകളും പൂക്കളും എല്ലാം പച്ചക്കറികൾ. കൈതച്ചക്കയുടെ ഓലയായിരുന്നു ഞങ്ങളുടെ മീൻ. അതിൻറെ പൊടിയും മുള്ളും കളയുമ്പോൾ മീൻ വൃത്തിയാക്കുന്നതിന്റെ സംതൃപ്തിയായിരുന്നു. ആ പൊടി പിന്നെ ഉപ്പായും ഉപയോഗിച്ചിരുന്നു.ഇഷ്ടികയുടെ ഓടിന്റെയോ കഷ്ണം എടുത്ത് കുത്തിപ്പൊട്ടിച്ച് മുളകുപൊടിയും. കാലം പോയ പോക്ക്, ചെറിയ കാര്യങ്ങൾ കൊണ്ട...
- Get link
- X
- Other Apps
മറഞ്ഞുകൊണ്ടിരിക്കുന്ന ഓണം ഓണം വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് പൂക്കളവും പൂവിളികളും ഓണക്കോടിയും സദ്യയും ഊഞ്ഞാലും ബന്ധുക്കളുടെ സ്നേഹവുമാണ്. ഒരുകാലത്ത് ഓണം ഒരു ആഘോഷം മാത്രമായിരുന്നില്ല; അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വീടിന്റെ മുറ്റത്ത് പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്നതും, ഓണക്കോടിയുമായി കാത്തിരിക്കുന്ന കുട്ടികളും, അടുക്കളയിൽ നിന്ന് ഉയരുന്ന സദ്യയുടെ മണവും, നാട്ടുകാരൊന്നാകെ ഒത്തുചേരുന്ന സന്തോഷവും—ഇതെല്ലാം ഓണത്തിന്റെ മനോഹരമായ ഓർമ്മകളായിരുന്നു. പക്ഷേ ഇന്ന് നമ്മൾ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്—ആ പഴയ ഓണം എവിടെയാണ്? കാലം മാറി. ജീവിതരീതികൾ മാറി. തിരക്കേറിയ ജീവിതത്തിനിടയിൽ ഓണവും പതിയെ മാറിക്കൊണ്ടിരിക്കുന്നു. പണ്ട് വീടുകളിലെ മുറ്റത്ത് വിരിഞ്ഞിരുന്ന പൂക്കളം ഇന്ന് പലപ്പോഴും ഫോണിലെ ഫോട്ടോകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലുമാണ് കാണുന്നത്. പൂക്കൾ തേടി വയലുകളിലേക്കും പറമ്പുകളിലേക്കും പോയിരുന്ന കുട്ടികൾ ഇന്ന് കടകളിൽ നിന്ന് വാങ്...
- Get link
- X
- Other Apps
Food Labels: Read Before You Eat Food labels are an important source of information that empowers consumers to make informed decisions about the foods they purchase and consume. Every day, people choose packaged foods based on advertisements, attractive packaging, celebrity endorsements, discounts, or brand names. However, the most important information is often printed in small letters on the back or side of the package. Learning to read and understand food labels can help individuals choose healthier foods and develop better eating habits. A food label provides valuable information about the nutritional and other characteristics of a product. Depending on the food, the label may provide information about energy or calories, carbohydrates, proteins, total fat, saturated fat, trans fat, sugars, sodium, dietary fibre, vitamins, and minerals. It may also include the list of ingredients, serving size, allergen information, manufacturing or packing date, expiry or best-b...
- Get link
- X
- Other Apps
A Small Gesture, A Big Storm: What Really Happened with Sonia Gandhi and Vande Mataram? On Independence Day 2026, a short video from the Congress party’s Delhi office turned into a major political fight. The clip shows Sonia Gandhi making a hand signal while the national song “Vande Mataram” was being sung. Within hours, leaders from the BJP claimed she tried to stop the full song. The Congress quickly replied: the song was not stopped at all, and Sonia was only asking for a chair for party president Mallikarjun Kharge, who had been standing for a long time. This piece is my attempt to explain the episode and to think about why such a small moment became such a big story. Most reports agree that the full version of “Vande Mataram” was played and sung at the Congress headquarters event. A video showing Sonia Gandhi—and, in some frames, Mallikarjun Kharge—gesturing towar...
- Get link
- X
- Other Apps
നിറം മങ്ങിയ തുടക്കം 2026 മെയ് 18നാണ് നിരവധി ദിവസത്തെ തെരെഞ്ഞെടുപ്പാനന്തര ആഭ്യന്തര നാടകങ്ങൾക്ക് ശേഷം പതിനാറാം നിയമസഭയിലെ മുഖ്യമന്ത്രിയായി ശ്രീ വി ഡി സതീശൻ അഥവാ വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. 10 വർഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് വലിയ ഭൂരിപക്ഷത്തോടുകൂടിയാണ് ഐക്യ ജനാതിപത്യ മുന്നണി കേരളത്തിൽ ഭരണം പിടിച്ചത്. വിജയത്തിന്റെ ആഹ്ലാദ പ്രകടനം പൂർത്തിയാക്കും മുമ്പ് മുഖ്യമന്ത്രി മോഹികളും ഗ്രൂപ്പ് മാനേജർമാരും ഡൽഹിയിൽ തമ്പടിച്ചു. കോൺഗ്രസ് ദേശീയ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ഡൽഹിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കൾ നീക്കിയപ്പോൾ കേരളത്തിന്റെ തെരുവുകളിൽ ജനാതിപത്യത്തിന്റെ സൗന്ദര്യം പല രീതിയിലും പ്രകടമായി. ഒടുവിൽ ആ സ്ഥാനം നിലവിൽ പ്രതിപക്ഷ നേതാവും പറവൂർ എം എൽ എയും ആയ വി ഡി സതീശന് ലഭിച്ചു. 10 വർഷത്തെ ഇടവേളക്ക് ശേഷം വൻ വിജയത്തോടെ തിരിച്ചു വരുന്ന യു ഡി എഫ്, 5 വർഷം പ്രതിപക്ഷത്തെ നയിച്ച് തെരഞ്ഞെടുപ്പ് ഘട്ടത്തിലെ പ്രവചനങ്ങൾ എല്ലാം ശരിയാക്കിയ- അണികളുടെ തെരുവിലെ ആവശ്യം പരിഗണിച്ച് ഡൽഹിയിലെ കമാൻഡറുടെ തീരുമ...
- Get link
- X
- Other Apps
ഓർമ്മകളിൽ വിഎസ് ' കണ്ണേ കരളേ വിഎസ്സേ ' എന്ന മുദ്രാവാക്യമായിരിക്കും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കുറിച്ച് ഏതൊരു മലയാളിയുടെയും മനസ്സിൽ തെളിയുന്ന ആദ്യ വാചകം . ഇടതുപക്ഷ അനുഭാവികളിലുപരി ഒരുവിധം മലയാളികളെല്ലാം ആ മുദ്രാവാക്യം ഓർമ്മയിൽ എന്നും സൂക്ഷിക്കും . വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് എത്രമേൽ ജനകീയനായിരുന്നുവെന്ന് ഈ ഒരൊറ്റ മുദ്രാവാക്യം തന്നെ ഉറക്കെപ്പറയുന്നുണ്ട് . പുന്നപ്ര പോരാളി , കേരളത്തിൻ്റെ സമരസൂര്യൻ എന്ന് തുടങ്ങി നിരവധി വിശേഷണങ്ങൾ പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും വിഎസിനെ ലഭിച്ചിട്ടുണ്ടെങ്കിലും ' അച്ചുമാമൻ ' എന്ന വിളിപ്പേരാണ് കൂടുതൽ ജനകീയമായത് . ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ ആളുകൾ നൽകിയേക്കാവുന്ന ഒറ്റവാക്കിലെ ഉത്തരമാണ് വിഎസ് . കേരളത്തിൻറെ പന്ത്രണ്ടാം നിയമസഭയിൽ ഇരുപതാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിഎസ് മുഖ്യമന്ത്രി എന്ന നിലയിലും വളരെ ജനകീയനായിരുന്നു . പ്രതിപക്ഷ നായകനായി നിയമസഭയിലിരിക്കെ എതിർക്...