Posts

Showing posts from December, 2023

എൻ്റെ ഏറ്റുപറച്ചിൽ...

കാലത്തിൽ പ്രാവർത്തികമായ നിയമങ്ങളും മതങ്ങളും പരമ്പരകളും ചുറ്റുപാടുകളും പ്രണയത്തെ തകർത്തുകൊണ്ട് കാലങ്ങളായി മുന്നോട്ടു പോകുന്നു. വിധികൾക്കുള്ളിൽ അധികമായി തടയപ്പെട്ടപ്പോഴും പ്രണയമേറി ഉള്ളിൽ.. നിർബന്ധങ്ങളിൽ നാം തടയപ്പെട്ടപ്പോൾ പ്രണയം നമ്മെ നോക്കി ചിരിതൂകി നിന്നു.. വിരഹത്തിന്റെ വഴികൾ നമ്മുടെ പ്രണയത്തെ കടുപ്പിക്കുന്നു മതവും നാണയവും നിഷേധിക്കുന്നു സ്നേഹം.. ഇവയ്ക്ക് പ്രണയത്തെ നീക്കം ചെയ്യാൻ സാധിക്കുന്നതെങ്ങനെ? അവരുടെ ഹൃദയങ്ങൾ ഒരുമിച്ച് ഒരേ താളത്തിൽ സ്പന്ദിക്കുന്നു.. എന്നിട്ടും വിധി കൈപ്പേറിയ ഒരു മണിനാദം മന്ത്രിച്ചു.. ആകാശത്ത് ഇനിയും ഈ രാത്രി നക്ഷത്രങ്ങൾ വിന്യസിച്ചേക്കാം.. ചന്ദ്രൻ പ്രകാശിച്ചേക്കാം. പക്ഷേ വിധിയുടെ കൈകൾ നമ്മുടെ പ്രണയത്തെ വളരാൻ അനുവദിക്കുന്നില്ലല്ലോ.. നിന്നെ ഇനിയും മുറുകെപ്പിടിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു.. വിളറിയ നിലാവെളിച്ചത്തിന് അടിയിൽ വെച്ച് മഴനൂലുകൾക്കിടയിൽ വെച്ച് ത്രിസന്ധ്യയിൽ വെച്ച് നിൻറെ ചുണ്ടുകളെ ചുംബിക്കാൻ ഇനിയും ഞാൻ കൊതിക്കുന്നു.. എന്നാൽ ആരുടെയോ നിശബ്ദമായ ഉത്തരവുകൾ നമ്മെ വേർതിരിക്കുന്നു എന്നെന്നേക്കുമായി.. ഇതെല്ലാം മറികടന്നുകൊണ്ട് ദുർബലമായ ചിറകുകൾ കൊണ്ട് നാം പറന്നാലു

അയാൾ

വാർദ്ധക്യം അയാളുടെ ശരീരത്തിൽ മാത്രമല്ല ഹൃദയത്തിലും ചുളിവുകൾ വീഴ്ത്താൻ തുടങ്ങിയിരുന്നു.. ഒന്നു നോക്കിയാൽ ഭയംകൊണ്ട് തല താഴ്ത്തിയിരുന്ന മക്കൾ അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുപോലും മറന്നുപോയിക്കാണണം.. നീണ്ട നാല്പത്തെട്ട്‍ വർഷത്തെ ദാമ്പത്യത്തിനുശേഷം നിങ്ങൾക്കിനി ആരുണ്ട് എന്ന് വേവലാതിപ്പെട്ട് അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി അവൾ മരിച്ചുപോയിരുന്നു.. ഒരിക്കലും അവൾക്ക് സമാദാനം കൊടുത്തിട്ടില്ല.. രാത്രികളിൽ അന്നന്നത്തെ എല്ലാ നിരാശകളും അയാൾ അവളിൽ തീർത്തു.. ശരീരത്തിലെ ഒടിവുകളും ചതവുകളും ആളുകൾ അന്വേഷിക്കുമ്പോൾ അടുക്കളപ്പുറത്ത് കാലുതെറ്റി വീണെന്ന് അവൾ കള്ളം പറഞ്ഞു.. എന്നിട്ടും അവൾ അയാളെ സ്നേഹിച്ചു.. പതിവുകളൊന്നും തെറ്റിക്കാതെ ഒരു കുഞ്ഞിനെപ്പോലെ ശുശ്രൂഷിച്ചു.. അവൾ പോയതിനു ശേഷം അയാളുടെ ജീവിതം കൂടുതൽ നരച്ചു പോയി, ഉള്ളിലെവിടെയോ അയാളും അവളെ സ്നേഹിച്ചു കാണണം.. ആ പഴയ വീട്ടിൽ അയാൾ തനിച്ചായി.. ആ ഗർവോക്കെ എവിടെപ്പോയെന്നു പറഞ്ഞ് അയൽക്കാരി പെണ്ണുങ്ങൾ കളിയാക്കി ചിരിച്ചു...   നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളു.. അയാൾക് എഴുന്നേൽക്കാൻ തോന്നിയില്ല...   അയാൾ തൻ്റെ സഹോദരനെ കുറിച്ചോർത്തു.. അവൻ സുന്ദ

The Happiness House?

“I don’t take his money, though. I steal something better.”, “I take his brightly colored storybook and make it mine.” says Lakshmi, the thirteen-year old protagonist of Sold by Patricia McCormick, who lived with her family in a small hut on a mountain in Nepal, who was “sold” by her own father to a brothel house called the “Happiness House”, when one of the inmates, Harish or the David Beckham boy as she calls him, opens the world of books and letters for her. Upon reading the lines, one can discern the fervent yearning that emanates from this young girl's desire for education. Can a girl, who has been forced into prostitution after being “sold” by her stepfather, accomplish this goal? “Happiness House”-see the irony? A place, where all her dreams were shattered, her body was seen as a mere commodity for sexual gratification, her “no hips” and “plain as porridge” appearance was cruelly treated by the men coming and going through the halls- named “The HAPPINESS House”. Sold, a trau

ക്രിസ്മസ് നൽകുന്ന സന്ദേശം.

 December 26, 2023 അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം... എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.. സ്നേഹം, ത്യാഗം, സമാധാനം... മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തു., ആ തിരുപ്പിറവി യാഥാര്‍ത്യമായ ദിനമാണ് ക്രിസ്മസ് ആയി ലോകമെങ്ങും ആഘോഷിയ്ക്കുന്നത്. തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിക്കുകയാണ് നാമെല്ലാം. പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍. അത്തരത്തിൽ മികച്ച ഒരു ക്രിസ്മസ് ആവട്ടെ എല്ലാവർക്കും എന്ന് ആശംസിക്കുന്നു. പണ്ടൊരിക്കൽ എവിടേയോ കേട്ടു മറന്ന കഥയാണ് ഈയവസരത്തിൽ ഓർമ്മവരുന്നത്. ഒരിക്കൽ ക്രിസ്മസ് അവധിക്കായി സ്കൂൾ അടക്കുന്നതിനു രണ്ടുദിവസം മുമ്പ് അദ്ധ്യാപകൻ കുട്ടികളോടായി ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ചു പറയുവാൻ ഇടയായി. ക്ലാസ്സിലെ ക്രിസ്മസ് സമ്മാനം നൽകുന്നത് രസകരമാക്കുന്നതിനു വേണ്ടി ക്ലാസ്സിലെ നാൽപ്പത്തൊമ്പതു കുട്ടികളും പിറ്റേന്ന് വരുമ്പോ

ആ പത്തുവയസ്സുകാരി പറഞ്ഞു: 'ഞാൻ നുജൂദ്, പത്ത് വയസ്സ്. എനിക്ക് വിവാഹമോചനം വേണം.

Image
വളരെ ചെറുപ്രായത്തിൽ വിവാഹിതയാവുകയും പത്താം വയസ്സിൽ വിവാഹമോചിതയാവുകയും ചെയ്ത യമനിലെ ജീവിതകഥ. സ്വന്തം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ട തൻറെ അനുഭവങ്ങൾ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ കഥ. അറേബിയ ഫെലിക്സ് എന്നുവച്ചാൽ സന്തുഷ്ടമായ അറേബിയ എന്ന് വിശേഷിക്കപ്പെട്ട ഒരു കൊച്ചു രാജ്യം, ഒരുപാട് അടിച്ചമർത്തലുകൾക്ക് ഇരയായ രാജ്യം, ഒരുപാട് ആഭ്യന്തര കലഹങ്ങൾ നേരിട്ട രാജ്യം. ഇങ്ങനെയൊക്കെയുള്ള അസാധാരണമായ കലുഷിതമായ രാജ്യത്തിലാണ് നുജൂദ് ജനിക്കുന്നത്.  വടക്കുപടിഞ്ഞാറൻ യെമനിലെ ഖാർഡ്ജി എന്ന ഗ്രാമം അവിടെ ഷോയ-അലി മൊഹമ്മദ് അൽ അദെൽ ദമ്പതികളുടെ പതിനാറ് മക്കളിൽ ഒരാളാണ് നുജൂദ്. കടലിനെ സ്വപ്നം കാണുന്ന, ഒരു കടലാമായായി തീർന്ന് വെള്ളത്തിനടിയിലേക്ക് ആഴ്ന്നിറങ്ങാൻ കൊതിക്കുന്ന ഒരു പെൺകുട്ടി.. തിരയുടെ നിറം നീലയാണെന്നു അവളുടെ കൂട്ടുകാരി മലക് പറഞ്ഞപ്പോ അത്ഭുതം കൊണ്ട് കണ്ണുകൾ വിടർന്ന ഒരു യെമൻ ബാലിക. നുജൂദ്. അങ്ങനെയിരിക്കെ അവളോട് ഉപ്പ പറയുകയാണ് നുജൂദ് നീ വിവാഹിതയാകാൻ പോകുന്നു.. എന്താണ് വിവാഹം.. കൊച്ചു നുജൂദിനെ സംമ്പത്തിച്ചിടത്തോളം ഒരുപാട് മധുര പലഹാരം കിട്ടുന്ന, സമ്മാനങ്ങൾ കിട്

മണാലി ഡയറി

  മഞ്ഞുമൂടിയ ഹിമാലയൻ നിരകൾക്കിടയിലൂടെ കണ്ണുചിമമുന്ന ആകാശത്തെ നോക്കി ആരേയും മോഹിപ്പിക്കുന്ന മണാലിയിലേക്ക് ഞങ്ങൾ യാത്രയായി. ചിരിയും ആഹ്ലാദവും നിറഞ്ഞ ഓർമ്മകളുടെ മിശ്രിതം സമമാനിച്ച മണാലി ഡയറി എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ട ഒരു അദ്ധ്യായമായ് മാറി സ്വപ്നങ്ങൾ നിറഞ്ഞ ബസിൽ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന കൗതുകം ഹിമം നിറഞ്ഞ ഹിമഗിരിശൃംഗങ്ങൾ തന്നെയായിരുന്നു വെള്ളയും നീലയും കലർന്ന  ക്യാൻവാസൊരുക്കി മണാലി ഞങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ചുപ്പോൾ അവിടെ നദികൾ നൃത്തം ചെയ്തു  മലകൾ കഥകൾ പറഞ്ഞു. പ്രകൃതിയുടെ മടിത്തട്ടിൽ ഏവരും മതിമറന്നിരുന്നു. പ്രഭാത സൂര്യൻ മഞ്ഞുതുള്ളികളെ സ്വര്‍ണ്ണനിറമണിയിചു തണുത്തുറഞ്ഞ വായുവിലൂടെ സോളാങ്ങിൻ്റെ ചരിവുകളിൽ ഞങ്ങൾ കഥകൾ കൊത്തി. ചരിത്രം രഹസ്യങ്ങൾ മന്ത്രിക്കുന്നതുപോലെ വസിഷ്ഠക്ഷേത്രം പവിത്രമായ നിശബ്‌ദതയിൽ മന്ത്രിച്ചു. രാത്രിയിലെ മണാലി സമമാനിച്ചത് ഒരു ആകാശ ബാലെ ആയിരുന്നു ഉദിച്ചുനിൽക്കുന്ന ചന്ദ്രൻ്റെ പ്രഭയിൽ നൃത്തം ചെയ്യുന്ന നക്ഷത്രങ്ങള്‍ അതിന്റെ ഭംഗി കൂട്ടി കലാലയവർഷങ്ങളിലെ മഴവില്ലിൽ ചടുലമായ നിറങ്ങൾ പകർന്നുകൊണ്ട് ഒരു പ്രണയ ലേഖനം പോലെ മണാലി ഡയറി തുറന്നു. Rajas

A Journey of Discovery

In the brisk December breeze, we, Ms. Mini V. K, Mr. Irshad. K, Mr. Shuhaib P, and Ms. Rajashree V along with the final-year students of Al Shifa College of Arts and Science, embarked on a captivating 10-day educational journey, delving into the fascinating history and breathtaking landscapes of Delhi and Manali. Our adventure unfolded like a mesmerizing tapestry of discovery, commencing on December 6, 2023. Along with us, a vibrant group of fifty-five students entered Delhi, the capital of India. We jumped excitedly into the cultural marvels and historical treasures that were ahead of us. The sounds of our first steps echoed through the imposing Red Fort, where the spirits of India's past rang clear. We were in wonder of the Qutab Minar's magnificent architecture as we stared at it, towering above hundreds of years. Our trip took us to the beautiful Lotus Temple, the calm Akshardham Temple, and the hallowed Raj Ghat grounds, where the spirit of Mahatma Gandhi remained. Our jou

The Unveiling Scope for Fashion Technology in the Contemporary World.

Image
W ithout any doubt, it is observed that Fashion Technology is a very relevant new generation course. With the help of technology, the world of fashion has undergone tumultuous changes. The combination of fashion and technology paved the way for the birth of a new wave of technology, i.e. Fashion technology. This is now offered as a multidisciplinary course by various universities.  Without technology, fashion is incomplete today. There is a fusion of fashion and technology. The program offers a diverse and exciting range of opportunities in front of students. So, it is important to explore and exploit the abundant scope of the Fashion Technology course and become a part of tomorrow’s fashion. Fashion Technology is an interdisciplinary extensive arena that converges fashion design, textile engineering, and technology. This course trains students with the skills to lead the swiftly developing area of the fashion industry. Surely, it is a widely accepted and technologically aided progra