Posts

Showing posts from December, 2022
 അയാൾ കാലത്തിനു മുന്നേ സഞ്ചരിക്കാൻ ശ്രമിച്ചു. ശരീരം ചുക്കി ചുരുണ്ടു,നരബാധിച്ചു,പല്ലു കൊഴിഞ്ഞു, കാഴ്ച്ച കുറഞ്ഞു എങ്കിലും അയാള് ഓടിക്കൊണ്ടെ ഇരുന്നു. ഓരോ തവണയും സമയം അയാളെ പിന്നിലാക്കി. എല്ലാവരും ഓട്ടത്തിലാണ്, രാവിലെ ബസ്സുകിട്ടാനുള്ള ഓട്ടം, സമയത്ത് സ്കൂളിൽ എത്താൻ ഉള്ള ഓട്ടം, എല്ലായിടത്തും ഒന്നാമൻ ആവനുള്ള ഓട്ടം,ഓട്ടം അത് തുടർന്നു കൊണ്ടേയിരുന്നു .ഓടി കിതച്ച്, തിളച്ച് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായി മാറിയോ നമ്മൾ എല്ലവരും. ലക്ഷ്യമില്ലാതെ എല്ലുമുറിയെ പണിയെടുത്ത്, പുഞ്ചിരിക്കാൻ മറന്ന്, ഇല്ലായ്മകളെ പൊക്കിപ്പിടിച്ച് ഞാനെന്ന ഭാവം നടിച്ച് , മനസിനെ കല്ലാക്കി ഓടി തീർത്ത് ഒരു വർഷം കൂടി കടന്നു പോയിരിക്കുന്നു. സ്ഥിരം ക്ലീശയിൽ പറയാം ഒരു കൊല്ലം കഴിഞ്ഞല്ലെ! എപ്പോഴാ ഇത് തുടങ്ങിയത്!!!......... കഴിഞ്ഞതെല്ലാം മറക്കാം മനസ്സു തുറന്നു ചിരിക്കാം , നാം തന്നെ തലയിൽ വെക്കുന്ന ഭാരങ്ങളെ മെല്ലെ താഴെ വെക്കാം, ഭാവിയെയും ഭൂതത്തെയും മറന്ന് വാർത്തമാനത്തിലൂടെ ജീവിക്കാം,താങ്ങാവാം തണലാവാം അതിലുപരി ഈ ഓട്ടത്തിടെ എവിടെയോ കളഞ്ഞുപോയ നമ്മളെ നമുക്ക് കണ്ടെത്താം,നമ്മുടെ ആഗ്രഹങ്ങൾക്കു പിന്നാലെ യാത്രചെയ്യാം... അതിനുള്ള ഒരു തുടക്കമാവട

A Heart that Beats for an Everlasting Love

Review of the book I Too Had a Love Story by Ravinder Singh A software engineer turned novelist, Ravinder Singh rose to prominence when his autobiographical love story, "I Too Had a Love Story," became a best-seller on the national level. The love tale between Ravin and Khushi dominates this novel and stands out strongly. Ravin tells the tale with refreshing transparency, and the narrative effectively displays his sentiments and emotions. Given that this is a true tale, I have sympathy for the author. I recognize the motivation and feelings underlying Ravin's narrative, as well as the degree of bravery it must have required him to expose his most private thoughts to the world. Having said that, I find it difficult to ignore the writing style as an amateur writer. Although I can appreciate the author's decision to tell the narrative "as is," I think this would have been a much more enjoyable read if it had been more tightly edited. Additionally, there is one

ഇനി എത്ര ദൂരം

 ഞങ്ങൾ കൂട്ടുകുടുംബം ആയിട്ടാണ്  ജീവിച്ചിരുന്നത്. ഇടക്കെപ്പോഴോ ചിലർ ഇറങ്ങിപ്പോയിരുന്നു. പോയവരാരും പിന്നീട് തിരിച്ചുവന്നില്ല. എല്ലാവരുടെയും മുഖത്ത് ഒരുപോലെ സന്തോഷവും സങ്കടവും കാണാമായിരുന്നു. എല്ലാവരെയും കൂട്ടിക്കൊണ്ടുപോകാൻ ആരൊക്കെയോ വരുമായിരുന്നു. ഞാൻ കേട്ട മുത്തശ്ശിക്കഥകൾ സത്യമായി പുലർന്നിരിക്കുന്നു. ഒരിക്കൽ ഞാനും ഇറങ്ങേണ്ടി വരും എന്ന് എന്നെ കൂട്ടാനും ആളു വരും എന്ന്. കുറച്ചു നേരത്തേക്കെങ്കിലും  എന്നെ പൊന്നുപോലെ നോക്കും എന്ന്. എങ്കിലും എനിക്ക് ആശങ്കയില്ലാതില്ല ! പോയവർ ആരും ഇതുവരെ തിരിച്ചു വന്നില്ല. പിന്നീട് ഉറക്കമില്ലാ രാത്രികൾ ആയി  ഉറക്കത്തിൽ എങ്ങാനും പിടിച്ചു കൊണ്ടു പോയാലോ... നിലാവുള്ള ഒരു രാത്രിയിൽ ഒരു കാൽപെരുമാറ്റം ആരൊക്കെയോ എന്നെ തിരയുന്നു. തലമുതിർന്ന ആരോ ചൊല്ലി:  "ഇന്ന് നിന്നെ കൂട്ടാൻ ആളു വരും ". ഞാൻ ഇല്ലെന്ന് ഉറക്കെ നിലവിളി ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. അവസാനം....  സുഗന്ധപൂരിതമായ കൈകളിൽ ഞാൻ എത്തപ്പെട്ടു. അയാളുടെ തലോടൽ ഞാൻ അനുഭവിച്ചു. പലതും ചോദിക്കാൻ ഉണ്ടായിരുന്നെങ്കിലും  ഒന്നിനും സാധിച്ചില്ല. എങ്കിലും കൂടെ പോയി. കാലം കടന്നു പോയി അയാൾ ഉറക്കത്തിലേക്ക് വീണു. എന്നെപ്പോലെ വ

Avatar: - The Way of Water

The movie I walked into with uncertain expectations. James Cameron's film has been the subject of Advanced buzz, just as his Titanic was. One among the Hollywood who knows how to spend $ 300 million, wisely. It is a techniquely break through movie. It contains such visual detailing that it would reward repeating viewings. All the actors came up with brilliant performances. Jakes Sully standout by showing variations in expressions and emotions. He maintained the same intensity to make an impact. Zoe Saldana, Clif Curtiss, and Kate Winslet blended with him to elevate the scenes with their performances. The actors who played the roles of their children brought in good emotions to complete the story. With every pulse and vibration from the active non-stop pictures onscreen, the heartbeat and every resurfacing bubble-of-air, and from every fall of raindrops and rumbles of thunder to the crashes of waves and splashes of wings and tails, “The Way of Water” reveals a genial return to Pan

Literature in Technoculture: A Reading of Three Poems by Steven B. Katz

 The term technoculture is used to refer the technologies implicated in cultures. Aesthetic dimensions of cultural artefacts of postmodernism follow a new dialectic that forms part of technoculture.Here, culture circulates through tools of communication using devices like computer and internet.The question of relating literature to technoculture can be explored through reading of three poems by Steven B Katz. It includes "A Computer File Named Alison", "In the Beginning" and "After Reading Gordel, Escher, Bach: An Eternal Golden Braid". All these poems are set in virtual space.     The first poem is written in first person point of view.It presents a situation in which the speaker has decided to do away with a file which he created in the name of his wife, Alison, to accommodate other files. This poem clearly shows the discourse in a virtual sphere where reality is more virtual than real. It explains the human-machine interface in an extended level of impe

Be a Winner Always

"When you are inspired by some great purpose, some extraordinary project, all your thoughts break their bounds : your mind transcends limitations,your consciousness expands in every direction,and you find yourself in a new, great and wonderful world.Dormant forces, faculties and talents become alive, and you discover yourself to be greater person by far than you ever dreamed yours to be".It's the great wordings of Maharishi Patanjali from the yoga sutra.If you expect the best,you will get the best and if you expect the worst, you will get the worst.what an encouraging words.William James,a famous psychologist says " Our belief at the beginning of a doubtful undertaking is the one thing that ensures the successful outcome of your venture".To learn to believe is primary importance and basic factor of success in any undertaking.When you expect the best,you release the magnetic force from your mind by law of attraction tends to bring the best to you.But if you expec

വ്യായാമവും മാനസികരോഗ്യവും...

കോവിഡ് എന്ന മഹാമാരിക്ക് ശേഷം വലിയ രീതിയിലുള്ള മാനസിക പ്രയാസങ്ങളിലൂടെയാണ് ഓരോ മനുഷ്യരും കടന്ന് പോകുന്നത്...  അതിൽ തന്നെ നല്ല പങ്ക് ആളുകൾക്കും ഉള്ള പ്രശ്‌നങ്ങൾ വലിയ പങ്കും പരിഹരിക്കാൻ വ്യായാമം തന്നെ ധാരാളം...  കോവിഡ് ഉണ്ടാക്കിയ ഒരു പ്രതിസന്ധി എന്തെന്നാൽ കുറച്ചു നാൾ മനുഷ്യനെ വീട്ടിൽ ഇരുത്തി മടിയനാക്കി... കോവിഡ് 2 വർഷത്തോളം നമ്മെ കൂട്ടിലടച്ചിട്ട് സ്ഥലം കാലിയാക്കി... എന്നാൽ നാം ഇന്നും ആ കൂട് തുറന്ന് പുറത്ത് വന്നില്ല എന്നതാണ് യാഥാർത്ഥ്യം... കൃത്യമായ വ്യായാമം ഇല്ലാത്തത് കൊണ്ട് പല പ്രശ്നങ്ങളും നാം നേരിടുന്നുണ്ട്... എങ്ങിനെ ഒരു മനുഷ്യന്റെ പ്രവർത്തനങ്ങളെയും മനസിനെയും വ്യായാമം നിയന്ത്രിക്കുന്നു എന്ന് നോക്കാം... 1. രാവിലെ നേരത്തെ ഉള്ള വ്യായാമം ഒരു വ്യക്തി രാവിലെ നേരത്തെ എണീറ്റ് കുറച്ചു നേരം വ്യായാമം ചെയ്താൽ അയാളുടെ അന്നത്തെ ദിവസം തന്നെ നല്ല ഉണർവുള്ളതാവും. ഒരു മനുഷ്യൻ ശരാശരി 6-7 മണിക്കൂർ ഉറങ്ങും. അത്രെയും നേരം നമ്മുടെ ശരീരവും അവയവങ്ങളും എല്ലാം വിശ്രമത്തിലാവും. തലച്ചോറിന്റെ പ്രവർത്തനം വളരെ ശാന്തമാവും. എന്നാൽ പലപ്പോഴും ജോലിക്ക് പോകുന്ന ആളുകൾ നേരെ എണീറ്റ് പെട്ടന്ന് ഓടി പിടച്ചു ജോലിക്ക് പോകും നേരം ഈ വി

ജനഹൃദയങ്ങളിലേക്ക് തൊടുത്ത മിസ്സൈൽ

 1931 ഒക്ടോബർ 15 ന് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന പാമ്പൻ ദ്വീപിലെ രാമേശ്വരം എന്ന മുക്കുവ ഗ്രാമത്തിലായിരുന്നു ആ ബാലന്റെ ജനനം. ഇരമ്പിയിളകുന്ന കടൽത്തിരമാലകളെ നോക്കി നെടുവീർപ്പിട്ട ആ ബാലൻ എന്നെങ്കിലുമൊരിക്കൽ തനിക്കും അതുപോലെ പറക്കാൻ കഴിയുമെന്ന് സ്വപ്നം കണ്ടു. ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ചു. അതിനായി പരിശ്രമം തുടങ്ങി. പഠിക്കുവാൻ വേണ്ടി സ്വന്തമായി വഴികൾ കണ്ടെത്തി. കാലങ്ങൾ കടന്നുപോയി..അവന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചു. സ്വപ്നങ്ങളുടെ തീജ്വലയുമായി നടന്ന ആ ബാലൻ തന്റെയോപ്പം ഒരു രാജ്യത്തെയും ലോകരാഷ്ട്രങ്ങളുടെ നെറുകിലേക് എത്തിച്ചു.  അതേ, ഡോ എ പി ജെ അബ്ദുൾ കലാം.. കഠിന പരിശ്രമം കൊണ്ട് ഉന്നതിയിലേക് കുതികുമ്പോഴും തന്റെ എളിമയുള്ള പെരുമാറ്റ രീതികൾ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ഇന്ത്യയുടെ സ്വന്തം മിസ്സൈൽ മാൻ. സ്വപ്നങ്ങളും, കഠിനാധ്വാനവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടികൾ എന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നും യുവമനസുകളെ ഹരം കൊള്ളിച്ചു. ജീവിതത്തിൽ ഉണ്ടാവുന്ന തോൽവികൾ ശരിയായ ദിശയിലേക്ക് ഉള്ള മാർഗങ്ങൾ ആണെന്ന് തന്റെ ജീവിതത്തെ മുൻനിർത്തി അദ്ദേഹം പറഞ്ഞപ്പോൾ യുവമനസുകൾ ആവേശഭരിതരവുന്ന കാഴ്ചയാണ് നാ

വ്യക്തി സ്വാതന്ത്ര്യം

സ്ത്രീ ആയാലും പുരുഷൻ ആയാലും ഒരാൾ നോ പറയുന്നിടത്ത് നമ്മുടെ സ്വാതന്ത്ര്യവും അവകാശവും അവസാനിക്കും എന്ന് മനസ്സിലാക്കാനുള്ള അവബോധമാണ് നമ്മൾ ഓരോരുത്തരും വളർത്തിയെടുക്കേണ്ടത്... ഞാൻ ആശിക്കുന്നത് എല്ലാം നടക്കണം ഇല്ലെങ്കിൽ എതിർഭാഗത്ത് നിൽക്കുന്നയാളെ ഞാൻ അവസാനിപ്പിച്ച് കളയും എന്ന മനോനില ഒരു സമൂഹത്തിനാകെ അപകടകരമാണ്. ഇത്തരം മനോവൈകല്യങ്ങൾക്ക് കൃത്യമായ കൗൺസിലിങ്ങും തുടർ ചികിത്സകളും അനിവാര്യമാണ്. ഈ വൃത്തികേടുകളെ പ്രണയമാക്കുന്നതിലും വലിയ അശ്ലീലം വേറൊന്നില്ല. ചോര വീഴ്ത്തുന്ന ഇത്തരം ടോക്സിക് ബന്ധങ്ങളെ പോലും പ്രണയനൈരാശ്യം, പ്രണയകലഹം, പ്രണയപിന്മാറ്റം എന്നിങ്ങനെ ചില ഡെക്കറേഷനുകൾ കൊടുത്ത് അലങ്കരിക്കുന്ന നമ്മുടെ മാധ്യമങ്ങൾ അതിഭീകരം തന്നെ. പ്രണയം നിരസിച്ചാലോ പിന്മാറിയാലോ മരിക്കാൻ അവർ അർഹരാണ് എന്ന പരോക്ഷസൂചന നൽകുന്ന ഇത്തരം തലക്കെട്ടുകളാണ് ആദ്യം ഒഴിവാക്കേണ്ടത്. ഇതൊന്നും പെട്ടെന്ന് മാറുമെന്ന ദിവാസ്വപ്നം ഒന്നുമില്ല.  ഒരു പാട്രിയാർക്കിക്കൽ സമൂഹത്തിലെ രൂപപ്പെടലുകളേ അങ്ങനെയാണ്. ജനിക്കുമ്പോൾ ഒരുപക്ഷേ അതിന് മുമ്പേതൊട്ട് തുടങ്ങുന്ന സ്ത്രീ പുരുഷ വിവേചനങ്ങളിൽ തുടങ്ങുന്നു ഇതിൻ്റെ മൂലകാരണം. പെണ്ണിനെയും ആണിനെയും അടിമത്തത്ത

സ്വന്തം

 കാലം തെറ്റിയിട്ടും  ഇടിപൊട്ടിയിട്ടും  പിന്നെയും മാനം കറുത്തു... തെളിഞ്ഞു... പിന്നെയും ചോരിചൊരിഞ്ഞു  അളവറ്റ വെള്ളം.... ആർച്ചുലച്ചുഒഴികിയപ്പോഴും  മാനം പറഞ്ഞു ... നീ ഒരിക്കൽ ഞാനായിരുന്നു... എന്നിലെ തുള്ളികൾ നീ ആയപ്പോൾ അതിൽ മണ്ണുകളർന്നു  പച്ചയായ മണ്ണ് നിനക്കേകി  ചുവപ്പു നിറം... നീ എപ്പോൾ കത്തിജ്വലിക്കുന്നു രുദ്രഭാവത്താൽ  വല്ലാതെ ചുവന്നിരിക്കുന്നു... നാടും വഴിയും വിട്ടൊഴുകി നീ... ഭാവമൊട്ടുമാറാതെ  കാലമെത്ര കഴിഞ്ഞെന്നറിയുമോ? എന്നിട്ടും നീ മാത്രമിപ്പോഴും  ചുവന്നിരിക്കുന്നു... അതിലെത്ര സ്വപ്ങ്ങൾ എരിഞ്ഞുപോയി എത്രെയധികം... വാനവർണ്ണങ്ങൾ നിറഞ്ഞൊരീ  സ്വപനത്തിൽ  അവിടെ ഉണ്ട് ഞാനിപ്പോഴും  നീ ഒരിക്കൽ ഞാനായിരുന്നു...  ഒരിക്കലും നിലക്കാത്ത മഴയായ് കാലം തെറ്റിയിട്ടും പെയ്തൊഴിയാതെ വർഷമായി  നീ എന്നിലിപ്പോഴും ബാക്കിയായി... Ashida. A. P, Assistant Professor, Department of Commerce, Al Shifa College of Arts and Science, Keezhattur

താമറും ആയിരൊത്തൊന്നു നുണകളും ...

Image
    വർഷം 2008, MES മമ്പാട് കോളേജിൽ പഠിക്കുന്ന സമയത്താണ് താമറിനെ    പരിജയപ്പെടുന്നദ് . അതെ വര്ഷം തന്നെ മാസ്സ് കമ്മ്യൂണിക്കേഷൻ കോഴ്‌സിനാണ് താമർ ജോയിൻ ചെയ്ദത് . എല്ലാവരോടും നല്ല സൗഹൃധം , പെട്ടെന്ന് ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്ന പ്രകൃതം . ആദ്യ വര്ഷം തന്നെ തന്റെ ഡോക്യുമെന്ററി ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കാൻ സാധിച്ചു . “SCRAP” , എന്നായിരുന്നു ഷോർട് ഫിലിമിന്റെ പേര് , തന്റെ കൂടെയുള്ളവരും ക്യാമ്പ്‌സും എല്ലാമായിരുന്നു പ്രമേയം . ഒരു വലിയ അറിയപ്പെടുന്ന ഡയറക്ടർ ആവുക എന്ന ലക്ഷത്തിലേക്കായിരുന്നു അവന്റെ കാൽവെപ്പ് . പഠന ശേഷം ദുബൈയിൽ ആയിരുന്നു ജോലിയും മറ്റു കാര്യങ്ങളും . അടിനടയിൽ '72 KG’, എന്ന ഷോർട്ഫിലിം പുറത്തിറങ്ങി ( https://www.youtube.com/watch?v=rQtIh 8 htZpU ). പൂർണമായും samsung galaxy note 5 ഇൽ പൂർത്തീകരിച്ച ഫിലിം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് . ദുബായിൽ നടന്ന ഷെയ്ഖ് മൻസൂർ ഷോർട് ഫിലിം ഫെസ്റ്റിവലിൽ ( ദുബായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റി