Posts

Showing posts from February, 2023

ന്യൂയിയിലെ സി. ഇ. ഓ. യും സ്ത്രീയും

  “ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെ എക്സ്പയറി ഡേറ്റ് ആര് തീരുമാനിക്കുന്നു?”. ‘ഹൗ ഓൾഡ് ആർ യു’ എന്ന മലയാളം സിനിമയ്ക്ക്കുറെയധികം സ്ത്രീഹൃദയങ്ങളുടെ കയ്യടി നേടി കൊടുക്കാൻ അവസരം ഒരുക്കിയത് അതിലെ ഈ പ്രസക്തമായ ചോദ്യം തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം. ഒരുകാലത്ത്, പെൺകുട്ടികൾ ജനിച്ചാൽ അത് രക്ഷിതാക്കൾക്ക് ഒരു ബാധ്യതയും മറിച്ച് ആൺകുട്ടിയാണെങ്കിൽ അത് ഒരു മുതൽക്കൂട്ടുമാണ് എന്ന വിശ്വസിച്ചിരുന്നു. ഒരുപക്ഷേ അക്കാലത്തെ പല സ്വാഭിമാനമുള്ള പെൺകുട്ടികളിലും ‘എന്തുകൊണ്ട് അങ്ങിനെ?’ എന്നൊരു ചോദ്യവും ഉയർന്നിട്ടുണ്ടാവും എന്നുള്ളതിൽ സംശയവുമില്ല. നോക്കിക്കാണാനും കണ്ടുപിടിക്കാനും പെൺകുട്ടികൾക്ക് എന്നും ഉദാഹരണം ആയിട്ടു ഉണ്ടായിരുന്നത് അടുക്കും ചിട്ടയും,  അടക്കവും ഒതുക്കവും, അതിലൊക്കെ ഉപരി പാചക കലയിലെ മികവും പുലർത്തിയിരുന്ന വീട്ടിലെ മറ്റ് സ്ത്രീകഥാപാത്രങ്ങൾ ആയിരിക്കാം. ഇന്ദിരാ ഒരു സാധാരണ പെൺകുട്ടിയെ പോലെ തന്നെ സഹോദരിയായ ചന്ദ്രയോടൊപ്പം കളിച്ചും ചിരിച്ചും ഭാരതത്തിൻറെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിച്ചു വളർന്നുവന്ന ഒരാളായിരുന്നു.അവരുടെ ജീവചരിത്രത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് ഇന്ന് അവർക്ക് നേടിക്കൊടുത്ത ഓരോ പുരസ്കാരത്തിന്റെയും

കൊമ്പുകൾ

ആ കാളയെ ആരാണ് കയറഴിച്ചു വിട്ടതെന്ന് ആർക്കും അറിയില്ല. അവൻ കണ്ണിൽ കണ്ടതെല്ലാം തകർത്തു കൊണ്ട് മുന്നേറുകയാണ്.കുടലുകളും കലങ്ങളും മറ്റും ചവിട്ടിമെതിച്ച് വസ്ത്രങ്ങൾ കൊമ്പിൽ കോർത്തുകൊണ്ട് അവൻ കുതിച്ചുപായുന്നു. തന്നെ ആർക്കും തടയാനാവില്ല എന്ന അഹങ്കാരത്തോടെ അവൻ രാവിലെ തൊഴിലില്ലാതെ അലയുന്നവരെയും തൊഴിലിനു പോകുന്നവരെയും നിഷ്കരുണം ഓടിക്കുന്നു. ഒരു രാത്രി മുഴുവൻ ഉറക്കമൊഴിച്ചുകൊണ്ടു നെയ്തുണ്ടക്കിയ ചിലന്തിവലപോലും ഇപ്പൊൾ അവൻ്റെ കൊമ്പുകൾക്ക് അലങ്കാരമായി.വേരുപോലും കരിഞ്ഞു നിന്നിരുന്ന ശോഷിച്ച മരക്കുറ്റി അവൻ്റെ വാളുകൊണ്ട് അവൻ പുഴക്കി താഴെയിട്ടു. അപ്പോൾ, അതാ വിയർപ്പെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു ശരീരം,തഴമ്പ് എന്തെന്നറിഞ്ഞിട്ടില്ലാത്ത കൈകൊണ്ട് ഒരു ചുവന്ന നാട ആ കാളയുടെ കഴുത്തിൽ ബലമായി കെട്ടിമുറുക്കി. തൻ്റെ മുന്നിൽ വളർന്നു നിൽക്കുന്ന ഒരു ഗംഭീര വൃക്ഷം കടപുഴക്കാൻ ശ്രമിക്കുമ്പോഴെല്ലാം കഴുത്തിലെ കുരുക്ക് അവനെ ശ്വാസം മുട്ടിച്ചു.തോൽവിയോടെ നോവുന്ന കൊമ്പുകൾ തടവികൊണ്ട് അവൻ എളിഭ്യാനായി നിന്നു.                              കണ്ണുകൾ കെട്ടി കൈ

The Beautiful Nap

Have you ever got stuck in a dream so wonderfully so that when woke up, you never wanted to come out of it? Or sometimes, would you dream up yourself as a character that is a complete contrast of your real-self? This blog is about a movie that I got to watch very recently, which almost tells the story of a man who dreams up a story in his mind while taking an afternoon nap during a journey. The main plot falls in place when James, a Kerala Christian, transforms, during his dream, into another character named Sundaram, a Tamil Hindu. The characteristics of Sundaram and James are entirely polarizing and the legendary Mammootty play both the roles comprehensively. While James being slightly arrogant, indifferent to Tamil music, hesitant to party and alcohol, Sundaram is a movie buff who is fond of old Tamil movies and music and an alcoholic too. James being a play actor, all the scenes that he dreams up in the movie are in the style of a stage drama. To validate this point, the director

CRPF (Central Reserve Police Force)

ലോകരാജ്യങ്ങൾക്കിടയിൽ അർദ്ധ സൈനിക വിഭാഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയിലെ പ്രധാന അർദ്ധസൈനിക വിഭാഗങ്ങളാണ് CRPF, CISF, BSF, SSB, ITBC, Etc. ഇന്ത്യയിലെ അർദ്ധ സൈനിക വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് കേന്ദ്ര റിസർവ് പോലീസ് (സി ആർ പി എഫ്.). ആദ്യമായി വനിതാ ബറ്റാലിയൻ രൂപീകരിച്ച അർദ്ധ സൈനിക വിഭാഗമാണ് സിആർപിഎഫ്. കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്  കീഴിലാണ് ഇത് പ്രവർത്തിക്കുന്നത് 1949 ലെ കേന്ദ്ര പോലീസ് ആക്ട് പ്രകാരം രൂപംകൊണ്ട ഒരു സേനാവിഭാഗമാണ് കേന്ദ്ര റിസർവ് പോലീസ്.  1939 ജൂൺ 27ന് ക്രൗൺ റെപ്രെസെന്ററ്റീവ് പോലീസ് എന്ന ഡൽഹി പോലീസ് കേന്ദ്രമാക്കി ആരംഭിച്ച പോലീസ് വിഭാഗമാണ് പിൽക്കാലത്ത് സിആർപിഎഫ് എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ടത്. 1939ൽ ഒരു ബറ്റാലിയനുമായി പ്രവർത്തനം ആരംഭിച്ച സിആർപിഎഫ് ഇന്ന് ഏകദേശം 246 ഓളം, അതിൽ തന്നെ ആറെണ്ണം വനിതാ  ബറ്റാലിയൻ വിഭാഗമാണ്. ഡൽഹി ആസ്ഥാനമാക്കി ഒരു ഡയറക്ടർ ജനൽ ഓഫ് പോലീസിന് നേതൃത്വത്തിലാണ് സിആർപിഎഫ് പ്രവർത്തിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ സർദാർ വല്ലഭായി പട്ടേൽ ആണ് സെൻട്രൽ റിസർവ് പോലീസിനെ രാജ്യത്തിന് വേണ്ടി സമർപ്പിച്ചത

Hope in General

Expectations in life are a natural part of human existence. They are the hopes, aspirations, and desires that we have for ourselves and our future. Expectations can be both positive and negative, and they can arise from a variety of sources, such as our upbringing, social influences, personal values, and past experiences. Positive expectations can be motivating and provide a sense of direction and purpose, helping us to strive towards our goals and achieve success. For example, setting expectations for a successful career, happy relationships, or good health can inspire us to work hard and take actions towards achieving them. However, negative expectations can also have a significant impact on our lives. They can lead to disappointment, frustration, and a sense of failure. For example, if we expect that our lives will be perfect, and that we will never face any challenges or setbacks, we may feel let down and demotivated when things don't go according to plan. It's important to

On Students' Mental Health

       One's emotions and how he or she approaches the problems in life constitute the mental health of that person. People with good mental health can approach the issues in a positive way. They can reduce stress by themselves and conquer hurdles. There have various factors which influence the mental health of a person. That includes, genetics, family history, environment, experiences and so on.       According to National Alliance on Mental Illness, over 75 percent of mental health disorders begin before the age of 24. So, in the case of college students, mental health has a major role in their educational experience.  If we look into the common mental health issues, it includes depressing thoughts, suicidal ideas and anxiety. Uncontrollable emotions, suicidal thoughts and sense of hopelessness or sadness include in the signs of depression. Anxiety is a common emotion but it can become uncontrollable with the rise of pressure and stress.       The experiences that a student will

Career for College Students

The Oxford Dictionary defines career as " a profession done for a substantial amount of a person's life and with prospects for advancement".Making Interpretated in this context,the term profession can be generalised to all types of professions, contrary to common belief that only people in certain jobs or occupations are known to have a career. However,the term 'career' is generally associated with professions that are associated with some level of status and formal qualifications.Over the past few years,the definition and sense of the term " career" have shifted dramatically around the world.Beginning with career preparation,an individual's career aspirations shift from gaining an entrance into the world of work to supporting himself and succeeding along his chosen direction.The choice of a profession is primarily determined by the individual's interest,ambition,reputation and financial resources.     A person's quality of living, income lev

സർഗാത്മകതയിലേക്ക് ഒരു തിരിഞ്ഞു നോട്ടം....

Image
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് ഓരോ മേഖലയിലും നിറസാന്നിധ്യം ആയ കാലത്താണ് നമ്മൾ ജീവിക്കുന്നത്...  എ. ഐ., ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. അതിൽ മനുഷ്യന്റെ സർഗാത്മകത വളർത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് പകൽ പോലെ സത്യമായ കാര്യവുമാണ്, എന്നാൽ എ. ഐ. സംവിധാനം വന്നപ്പോൾ പലപ്പോഴും പല മേഖലയിലും സ്വന്തം അധ്വാനം പലരും മറച്ചു വെക്കുന്നു... സ്വന്തം എന്ന് പറയാൻ ഇല്ലത്തതിന്റെ പിതൃത്വം ഏറ്റെടുക്കുന്നതും കാണാൻ കഴിയും.  ബഹുരാഷ്ട്ര കമ്പനികളിലേക്ക് നോക്കിയാൽ എ. ഐ. നല്ല രീതിയിൽ ഉപയോഗിക്കുന്നതും കാണാം... എന്നാൽ ഇതിനെ തന്നെ സ്വന്തം ജോലി ഒരു കമ്പ്യൂട്ടറിന്റെയോ മറ്റോ സഹായത്തോടെ (പൂർണ്ണമായും) ചെയ്ത് അതിന്റെ പേര് പോലും മാറ്റി സ്വന്തം പേരിലേക്ക് മാറ്റുന്നത് കാണാം... ആദ്യം ഒന്നോ രണ്ടോ ആളുകളിൽ നിന്നും തുടങ്ങി പിന്നീട് അത് മുഴുവൻ ആളുകളിലേക്കും എത്തും. ആവശ്യമായ സാഹചര്യത്തിൽ ഇത്തരം സംവിധാനം മനുഷ്യന് ഏറെ പ്രായജോനകരമാണ്, എന്നാൽ ആവശ്യവും കടന്ന് അമിതമാവുമ്പോൾ അത് പലപ്പോഴും മനുഷ്യന്റെ സർഗാത്മകതയെ ഇല്ലാതാക്കുന്നു....  എളുപ്പം ജോലി തീരുന്നു എന്നത് തന്നെയാണ് ആളുകളെ അതിലേക്ക് നയിക്കുന്നത്, എന്നാൽ കംപ്യൂട്ടറ

തകർന്നടിഞ്ഞ സ്വപ്നങ്ങൾ

 ഫെബ്രുവരി 6 2023, ടർക്കിഷ് ജനതയെ പിടിച്ചുകുലുക്കിയ ദിനം.ഒന്നുറങ്ങി ഉണർന്നപ്പോഴേക്കും എല്ലാം നഷ്ടമായ മനുഷ്യർ. തുർക്കി സിറിയൻ അതിർത്തിയിലുള്ള ഗസിയാൻടെപ്പിലുണ്ടായ ഭൂചലനം കവർന്നെടുത്തത്‌ ഒട്ടേറെ ജീവനുകളാണ്. പ്രകൃതിയുടെ താണ്ഡവത്തിന് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതെ നിസ്സഹായമായി കേഴുന്ന ഒരു ജനതയെയാണ് നാം ഓരോരുത്തരും കണ്ടത്. തുർക്കിയിൽ നിന്നുവരുന്ന ഓരോ ചിത്രങ്ങളും ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടികൊണ്ടിരുന്നു. പലപ്പോഴായി ചെറു ഭൂചലനങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് തുർക്കി. എന്നിരുന്നാലും ഈ ദുരന്തം ആ രാജ്യത്തുണ്ടാക്കിയ നഷ്ടങ്ങൾ ചെറുതല്ല. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തകർത്തെറിഞ്ഞത്‌ നിരവധിപേരുടെ സ്വപ്നങ്ങളാണ്. ' നൂറ്റാണ്ടിന്റെ ദുരന്തം ' എന്നാണ് തുർക്കി പ്രസിഡന്റ് ഇതേകുറിച്ച് പറഞ്ഞത്. മരുന്നും, ഭക്ഷണവും, വെള്ളവുമില്ലാതെ ഉറ്റവർക്കായി കാത്തിരിക്കുന്ന കുറെ മനുഷ്യർ. ദുരന്തങ്ങൾക്കിടയിൽ പ്രതീക്ഷകൾ നൽകികൊണ്ട് പിറന്നുവീണ ' അയ ' എന്ന കുരുന്നിനെ വിസ്മയത്തോ ടെയാണ് ലോകം കണ്ടത്. അങ്ങനെ നിസ്സഹായതയുടെ യും പ്രതീക്ഷകളുടെ യും ഒട്ടേറെ മുഖങ്ങൾ..  ' ഓപ്പറേഷൻ ദോസ്ത് ' എന്ന

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ഉം ക്രിക്കറ്റ് പിച്ച് ഉം തമ്മിലുള്ള ബന്ധം.

 നമ്മൾ എല്ലാവര്ക്കും അറിയാം ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻമാരായാദ് ഇന്ത്യയിൽ വച്ചാണ്. എന്താണ് ക്രിക്കറ്റ് പിച്ചിൽ ഇത്ര കാര്യം ഒന്ന് നോക്കം എന്താണ് ക്രിക്കറ്റ് പിച്ച് എങ്ങനെ പിച്ച് ക്രിക്കറ്റ് കളികളെ ബാധിക്കുന്നു. വിവിധ തരം ക്രിക്കറ്റ് പിച്ചുകൾ. ക്രിക്കറ്റ് മാച്ച് ലെ ഏറ്റവും പ്രഥാന ഘടകം ആണ് ക്രിക്കറ്റ് പിച്ച്. പിച്ചിന് അനുസരിച്ചിരിക്കും ആദ്യം ബാറ്റ് ചെയ്യണോ ബൗൾ ചെയ്യണോ എന്ന് ടീം ക്യാപ്റ്റന്മാർ തീരുമാനം എടുക്കുന്നദ്.  1.ഗ്രീൻ പിച്ച് - ക്രിക്കറ്റ് പിച്ചിൽ കുറച്ചു ഗ്രീൻ കൂടുതൽ ഉള്ള തരം പിച്ചുകൾ ആണ് ഗ്രീൻ പിച്ചുകൾ ഇതിൽ പെയ്സ് ബൗളേഴ്‌സ് നു കൂടുതൽ പെർഫോമൻസ് ചെയ്യാൻ സാദിക്കും.  2. ടെസ്റ്റ് പിച്ചസ് - ഈത്തരം പിച്ച് ഗ്രീൻ ഉം അല്ല ഡ്രൈ ഉം അല്ലാത്ത പിച്ചസ് ആണ്. ഇത്തരം പിച്ചിൽ സ്പിൻ ബൗളേഴ്‌സ് നു കൂടുതൽ പെർഫോമൻസ് ചെയ്യാൻ സാദിക്കും.  3.ഡ്രൈ അല്ലെങ്കിൽ ഡെഡ് പീച്ച് - ഇത്തരം പിച്ചുകൾ ബാറ്റ്സ്മാൻ ന്റെ സ്വർഗം ആയിട്ടാണ് കാണുനാഥ്‌ ഈ തരം പിച്ചിൽ കൂടുതൽ റൺസ് എടുക്കാൻ സാദിക്കും കൂടുതലായി ടി 20 കളികളിൽ ആണ് ഇത്തരം പിച്ച് ഉപയോഗിക്കുന്നദ് . 4.ആർട്ടിഫിക്കൽ പിച്ച്- ഇത്തരം പിച്ചുക

നല്ല കാലം

"ഓ... നമ്മുടെ കാലമൊക്കെ കഴിഞ്ഞില്ലേ, ഇനിയിപ്പോ എന്താ? , നല്ല പ്രായമൊക്കെ കഴിഞ്ഞ് പോയില്ലേ" .     ഇത് എന്റെ പരിദേവനങ്ങൾ അല്ല. പലരും പലപ്പോഴായി പറഞ്ഞു കേൾക്കാറുള്ള ചില സ്ഥിരം ആവലാതികളാ. 80 കളിൽ ഓടിക്കൊണ്ടിരിക്കുന്നവരോ ജീവിക്കാൻ ഒരു ഗതിയുമില്ലാതെ വഴിമുട്ടി നിൽക്കുന്നവരോ ഒന്നുമല്ല ഈ സങ്കടം പേശലുകാർ എന്നതാണ് ഏറെ രസം. ജീവിതത്തിന്റെ 20 കളിലും 30 കളിലും 40 കളിലും, ജോലിയും വരുമാനവും ഒക്കെ ആയിട്ട് മുന്നോട്ടു പോവുന്നവരാണ് ഈ സങ്കടക്കാരിൽ പലരും.      പറച്ചിൽ കേട്ടാൽ തോന്നും ചെറുപ്പകാലത്ത് ഈ ലോകത്തെ എല്ലാ പ്രധാന കാര്യങ്ങളും നടന്നിരുന്നത് ഇവരുടെ തലയിലൂടെ ആണെന്ന്; അല്ലെങ്കിൽ ഒരു പാട് സാമൂഹ്യവിപ്ലവങ്ങൾക്ക് നാന്ദി കുറിച്ചവർ ഇവർ ആണെന്ന്. ജീവിതത്തെ അതിന്റേതായ പ്രസന്നതയോടെ നോക്കിക്കാണാതെ, അവനവനോട് തന്നെ ഒരു മടുപ്പും അസഹിഷ്ണുതയും പുച്ഛവും കൊണ്ടു നടക്കുന്ന ഇത്തരക്കാർ യഥാർത്ഥത്തിൽ വെറും പാവങ്ങളാണ്. കാലഘട്ടങ്ങളെയും മാറ്റങ്ങളെയും ഉൾക്കൊള്ളാതെ, ജീവിതം എന്ന മഹാ സൗഭാഗ്യത്തെ വേണ്ട വിധത്തിൽ മനസിലാക്കാതെ പോവുന്നവർ. കുങ്കുമം ചുമന്നിട്ടും അതിന്റെ സുഗന്ധം തിരിച്ചറിയാതെ പോവുന്ന കഴുതയെപ്പോലെ, കയ്യിലുണ്ടായിരുന്ന

Crowdfunding

It is the practice of acquiring funds from a large number of people to sponsor a group of activities or ventures. They make only a minor contribution. It is usually done via the internet. In other words, they raise funds using various social media platforms and websites. It is primarily used to raise funds for the purpose of collecting a large amount of cash without burdening the participants; however, because of the strength of the community's participation in the social media platform, acquiring any amount of funding is quite simple. that they are able ensure a suitable sum of money. It is mostly utilised by musicians, filmmakers, artists, and others. Crowdfunding is a method of raising funds to sponsor initiatives and enterprises. It enables fundraisers to collect funds from a huge number of people using an online platform. It is most commonly used by start-ups or expanding firms to gain access to alternative finances. It is a novel method of obtaining finance for new projects

മുഹമ്മദ് അൻഫൽ from United Store

  150 രൂപ മുതൽമുടക്കിൽ നിന്ന് ലക്ഷങ്ങളിലേക്ക്. പേര് മുഹമ്മദ്‌ അൻഫാൽ , സ്വദേശം എറണാകുളം , 9th  ക്ലാസ്സിൽ പഠിക്കുമ്പോൾ കോവിഡിന്റെ സമയമാണ് , ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം തന്റെ ഒഴിവു സമയം ചില ഓൺലൈൻ ബിസിനസ്സിൽ ഏർപ്പെടുന്നത് മാസത്തിൽ 500 രൂപയുണ്ടാകുക എന്നാതായിരുന്നു ആദ്യ ലക്ഷ്യം , കൊച്ചിയിലെ ഹോൾസെയിൽ മാർക്കറ്റിൽ നിന്ന് മൊബൈൽ കവർ വാങ്ങി വിൽക്കുകയായിരുന്നു തന്റെ ബിസിനിസ്. United Stores എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങി അതിലൂടെയായിരുന്നു മാർക്കറ്റിംഗ്. 150 രൂപയായ തന്റെ ആദ്യ മുതൽമുടക്കിൽ നിന്ന് 500 രൂപയുടെ കച്ചവടം നടത്തി. ശേഷം 3 bloggers നെ വെച് പ്രൊമോഷൻ ചെയ്ദു. ഓർഡറിന്റെ എണ്ണം കൂടി , ശേഷം 1500 രൂപയുടെ ലാഭം , പിന്നീട് മാസത്തിൽ 10,000 രൂപയുടെ ലാഭം.   പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ സ്ഥാപനത്തിൽ 5 സ്റ്റാഫുകൾ ( 3 MBA Holders). ഇപ്പൊ മൊത്തം 8 ജോലിക്കാർ , മൊത്തമായി ഇതുവരെ 22000 ഓർഡർസ് നടപ്പിലാക്കി. ശമ്പള o, വാടക എന്നീ ഇനത്തിൽ മാത്രമായി മാസത്തിൽ നാലു ലക്ഷം രൂപ ചിലവ് വരുന്നുണ്ട്. അപ്പൊ ഒരു പ്ലസ്ടു ക്കാരന് എത്ര വരുമാനം ഉണ്ടാകുമെന്നു ഓർകുമല്ലോ . തന്റെ പ്ലസ്ടു പഠനം കഴിഞ്ഞ്