Posts

വേശ്യൻ

ആ സായന്തനത്തിലും അവളെയന്വേഷിച്ച് ഞാന്‍ അവളുടെ താമസ സ്ഥലത്തെത്തി.. സൂര്യന്‍ അതിന്‍റെ ചക്രവാളത്തിലേക്ക് മുങ്ങാംകുഴിയിടാനൊരുങ്ങുന്നു... ദൂരെ വികാരഹിതനായ ആകാശം താഴോട്ട് കണ്ണും നട്ടിരിക്കുന്നു... ഞാന്‍ ആകാശത്തേക്ക് നോക്കി ഉറക്കെപ്പറഞ്ഞു.. എന്തിനാണ് വാനമേ നീ തുറിച്ചു നോക്കുന്നത്? ഞാന്‍ വന്നതെന്തിനാണെന്നോ..? അതെ..! അതിനു തന്നെ ! ഈ മനോഹരമായ സായന്തനത്തില്‍ ഡെയ്സിയോടൊത്ത് ഈ തീരങ്ങളിലൂടെ വിഹരിക്കണം... ബോധം മറയും വരെ കുടിക്കണം.. പിന്നെ ബോധം വരുന്പോള്‍ ഡെയ്സിയെ പ്രാപിക്കണം... അവള്‍ ഒരു തെരുവു വേശ്യയാണ്... പക്ഷേ ഇന്ന് കഴിഞ്ഞാല്‍ ഒരിക്കലും അവളുടെ കൂടെ കഴിയാനാവില്ല.. ഞാനീ നഗരം വിടുകയാണ്... സംഗീതവും പ്രണയവും ഈ നഗരത്തിന്‍റെ പുറന്തോട് മാത്രമാണ്.. ദയയുടെ കണിക ആരോടും ഈ നഗരം കാണിച്ചിട്ടില്ല... ഡെയ്സീ... വാതില്‍ തുറക്കൂ... എനിക്ക് നിന്നെ ഭോഗിക്കണം...  ഇരുട്ടാണ്... അകലെ മിന്നുന്ന നിയോണ്‍ ബള്‍ബുകളുടെ നനുത്ത പ്രകാശമുണ്ട്... അതൊന്നും പക്ഷേ ഡെയ്സിയുടെ ഇരുണ്ട ഹൃദയത്തില്‍ വെളിച്ചം വീശാന്‍ പോന്നവയായിരുന്നില്ല.. അവളുടെ മടിയില്‍ കിടന്ന് ഞാന്‍ വിളിച്ചു... ഡെയ്സീ.. നീ എങ്ങനെ നശിച്ചു.. ആരാ നിന്ന...

ഛായാമുഖി

സഹപാഠികളും അവരുടെ കുടുംബവും അടങ്ങുന്ന പതിനൊന്നംഗ സുഹൃത് സംഘം അവരില്‍ ഒരാളുടെ ബാച്ചിലര്‍ പാര്‍ട്ടിക്കായ്  ഒരു റിസോര്‍ട്ടില്‍ ഒന്നിച്ച് കൂടുന്നതും അവരിൽ ഒരാൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതും അതിനെ തുടർന്നുള്ള കുറ്റാന്വേഷണവും പ്രമേയമായി വരുന്ന മലയാള സിനിമയാണ് 'ട്വൽത്ത് മാൻ'. മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഉണ്ടായ ഒരു മിസ്റ്ററി ത്രില്ലർ എന്ന് പറയാവുന്ന ഈ  സിനിമ ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി ഒറ്റ രാത്രിയുടെ കഥ പറയുന്നു. സിനിമയുടെ കാതലായ ഭാഗം തുടങ്ങുന്നത് പാർട്ടിക്കിടയിൽ തമാശക്കായി തുടങ്ങിയ ഒരു നിസ്സാര ഗെയിമിൽ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുന്നത്തോടെയാണ്.അതിന് കാരണമാകുന്നതോ  അവരവരുടെ തന്നെ മൊബൈൽ ഫോണും.'ട്വൽത്ത് മാൻ' ഒരു ഭയങ്കര സിനിമ എന്നൊന്നും പറയാൻ വയ്യെങ്കിലും, സിനിമയില് പറയാതെ പറയുന്ന ചിലതുണ്ട്.. ആത്മ സൗഹൃദങ്ങളിലെ പൊള്ളത്തരവും, മലയാളി കളുടെ സാമൂഹ്യ സാഹചര്യവും..മൊബൈൽ ഫോൺ ഓരോ മനുഷ്യന്റേയും ജീവിതത്തിലെ സ്വകാര്യതയാണെന്ന് ഓർമിപ്പിക്കുന്നതിനൊപ്പം, ബന്ധങ്ങൾക്ക് വ്യക്തികൾ നൽകുന്ന മൂല്യത്തെ കുറിച്ചും പുനർചിന്തനത്തിന് ഇടനൽകുന്നു.. സിനിമയിൽ ഒരായിരം രഹസ്യങ്ങൾ ഒളിപ്പിച്ച...

ജനഗണമന

 ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലൂടെ നടന്ന് പോയ ഒരു തിരകഥയാണ് 'ജനഗണമന' എന്ന സിനിമയിലൂടെ സംവിധായകൻ തുറന്നുകാട്ടുന്നത്.   നിയമവും നിയമവ്യവസ്ഥയും നീതിയുടെ പര്യായമാകേണ്ടിടത്ത്, നിരപരാധികളെ തുറങ്കിലടക്കുന്ന,കൊന്ന് കളയുന്ന, നിഷേധാത്മകമായ പ്രവർത്തന ആവർത്തിച്ച്കൊണ്ടേയിരിക്കുന്നു എന്നും അതോടൊപ്പം സാമൂഹിക പിന്നോക്ക വിഭാഗത്തിന്റെ മേലിലുള്ള അധിക്രമത്തിന്റെ കഥ യും സിനിമ മുന്നോട്ട് വെക്കുന്നു.  ജനഗണമന എന്ന സിനിമയിലൂടെ സമൂഹത്തോട് ഒരുപാട് കാര്യങ്ങളുടെ തുറന്നുപറച്ചിലുകളാണ് ഒരോ രംഗവും പ്രതിനിധാനം ചെയ്യുന്നത്.  ഒന്നാമതായി സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ശാക്തീകരണത്തിന്റെയും ഉത്തമ ഉദാഹരണമാണ് പ്രൊഫസർ സബാ എന്ന കഥാപാത്രവും മാതാവ് ഷബാന മറിയവും. മകളെ വിദ്യാഭ്യാസത്തോടൊപ്പം ശക്തമായ ശാക്തീകരണ ബോധ്യത്തോടെ വളർത്തിയ റിട്ടോഡ് പ്രധാന അധ്യാപിക എന്ന തലക്കെട്ടിൽ നമുക്ക് വായിച്ചെടുക്കാവുന്നതാണ്.  ഇന്ത്യയിൽ പ്രതികരണ ശേഷിയെ ഇല്ലാതെയാക്കുന്നതും അവരുടെ സുരക്ഷിതത്വം എത്രമാത്രം ഉറപ്പ് വരുത്തുന്നു എന്നതും സിനിമയുടെ ഭാഗമാണ്.  പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള വിവേചന സമീപനം വിദ്യാഭ്യാസ സ്ഥാ...

The Fall of the Matriarch

 It's cruel what age does to her. The old days of her busy household works And the endless feasts are mere shadows in her memory. The weak nerves and frail limbs give her a tough time. The physical ailments boggle her head. Her natural grace is lost amidst the perpetual fights between her children. She feels isolated in her own family. She gets trapped in the pointless gibberish about partition. Unable to think clearly, She has lost touch with her higher self And the quintessential love. Where can she find the strength to live through? Where lies salvation? It's cruel what age does to her... Ms. Renjitha. K. R, Asst. Prof. of English, Al Shifa College of Arts and Science, Kizhattoor Perinthalmanna 

Mobile Phones: A Boon or a Curse!

 Now a days technology is getting really advanced and it is becoming an essential part of our life. The most rapidly growing technologies in the world is smart phone. today smart phones provide all facilities to educate and entertain.  It have both positive and negative qualities. We can use it as for our positive needs and also negative needs. In the early stages of mobile phone it use only for voice call. Now it is used for multi purposes like video call, chat, mail, planner etc. So, mobile phones are very advantageous and it helps us to making our life easy and convenient. Invention of mobile phone reduced the human effort and improved dexterity, for example in administrative levels, business communication are done through the postal channels and even also depends on typewriter for official interaction among the workers and coworkers. It takes more time energy and cost.the delay in communication affected the development of the business but the advocation or invention...

DIGITAL ECONOMY & TAXATION

A digital economy refers to an economy that is based on digital computing technologies, although we increasingly perceive this as Conducting business through markets based on the internet and the World Wide Web. The digital economy is also sometimes called the Internet Economy, New Economy, or Web Economy In a nutshell, it refers to an economy based on digital technologies. The current tax rules (International as well as Domestic) were devised decades ago based on the functionality of the brick and Mortar economy. However, with the advent of the digital economy, the present tax regime stands redundant. The profits of digital businesses have been increasing alarmingly, but there do not exist commensurate tax laws to tax such profits. Accordingly, it is need of the hour for all the countries to devise and revamp their tax laws, as the digital economy is ripe for taxation. Direct Tax in India is levied under the Income-tax Act, 1961 (‘the Act’). Taxation of non-residents is governed by se...

Fly Hasina Fly: She did!

 We have experienced narratives that stereotype women as an angel in the house, an epitome of love and sacrifice and ruled by conscience and responsibilities.  Anees Salim takes the reader through the thoughts of a teenage girl, Hasina, in his novel 'Fly Haseena Fly'. She is enriched with mischief and naughtiness in the middle of her hard life. Forced to be a bread winner, Hasina, does the tedious job of vending coffee and tea at an airport. She never hesitates to take vengeance on anyone who stands on her way. It was her practice, serving one such costomer of her with moth balls mixed to it.  Hasina is an amalgam of sacrifice and selflessness in the first sight. The burden of her family, educating her siblings, spending her life behind the boredom of the vending machine, begs the sympathy of the reader. She was invited by her boss, Haji Usman, to his daughter's wedding. She was elevated when she received the Invited. Soon she recognises that her place falls again behind ...

പുതിയ കാലത്തെ എഴുത്ത്

ഇന്ന് എഴുതാൻ കാരണങ്ങളും കാര്യങ്ങളും വേദികളും ഒരുപാടാണ്. എഴുത്തിനെ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നത് പുതിയ കാലത്തിന്റെ മാറ്റമാണ്. പക്ഷേ, പ്രോത്സാഹനം ഒരു ട്രെൻഡിങ് മാത്രമാണ്. ഓരോ പ്രോത്സാഹനവും ഒരു നേരമ്പോക്കയോ ആൾക്കൂട്ടമനസ്ഥിതി അനുസരിച്ചോ മാറിക്കൊണ്ടിരിക്കുന്നു.       ഇന്നിന്റെ എഴുത്തിനെ കുറിച്ച് പറയുമ്പോൾ ഇന്നെലെകൾ എങ്ങനെ ആയിരുന്നു എന്ന് നമ്മൾ ഓർക്കേണ്ടതുമുണ്ട്. എഴുത്തിനെ പണ്ടുമുതലെ ഭയമായിരുന്നു ഒരു കൂട്ടർക്ക്. തെറ്റിനെ എഴുത്തിന്റെ രൂപത്തിൽ ചോദ്യം ചെയ്യാൻ എഴുത്തുക്കാരൻ ശ്രദിച്ചപ്പോൾ അഭ്യസ്തവിദ്യരായ ഒരു തലമുറ ഉണ്ടായിരുന്നില്ല. എന്നിട്ടും ചോദ്യങ്ങൾ എഴുത്ത് രൂപത്തിൽ പ്രത്യക്ഷപെട്ടുകൊണ്ടിരുന്നു. അന്ന് അതിനെ അക്രമം കൊണ്ട് നേരിട്ട് കൊണ്ടിരുന്നു. എന്നിട്ടും എന്തെ ചോദ്യങ്ങൾ നിലയ്ക്കാതെ പോയത്? എഴുത്തുകാരൻ ഭയത്തിനധീതമാവണം. ഒരു വ്യക്തി താല്പര്യത്തെ തൃപ്പ്തിപെടുത്തുന്നതിൽ അപ്പുറം അത് സമൂഹമനഃസാക്ഷിക്ക് മുതല്കൂട്ടായിരിക്കണം.     എഴുത്തിനു മന്ത്രികശക്തി കൈവരുന്നത് അത് കാലങ്ങൾ കടന്ന് സഞ്ചരിക്കുമ്പോളും മാറ്റങ്ങൾക്കു വഴികാട്ടുമ്പോളുമാണ്. ഓരോ കാലത്തിന്റെയും വളർച്ചയും താഴ...

മനോമി

 "ഒരാൾ തന്റെ അകത്തു കാണുന്ന വർണ്ണമാണ് തന്റെ ദൈവ സങ്കല്പത്തിന് കൊടുക്കുന്നത്. കാപ്പിരികൾ ദൈവത്തെ കറുത്തവനായി സങ്കല്പിക്കും. ബുദ്ധന് ആരാധകർ എത്രയുണ്ടോ അത്രയും നിറങ്ങളുമുണ്ട്, കാരണം ഞാൻ കാണുന്ന ചുവപ്പിൽ നിന്ന് വ്യത്യസ്തമായിരിക്കും നീ കാണുന്ന ചുവപ്പ്. " മനോമി ഏതാനും വർഷങ്ങൾക്കിപ്പുറവും മനോമിയോ ഓർക്കുന്നു.... തീവ്രമായ വംശീയതയയുടെ പേരിൽ തോക്കിൻ മുനയിൽ ഇല്ലാതായി തീർന്ന ശ്രീലങ്കൻ ജനതയെ ഓർക്കാതെ മനോമിയെ മുഴുവപ്പിക്കാൻ കഴിയില്ല..... അർത്ഥമില്ല ആക്രമണങ്ങൾ ലോകത്തിന്റെ പലകോണുകളിലും നിറത്തിന്റെയും ദേശത്തിന്റെയും പേരിൽ മാത്രം നടക്കുമ്പോൾ വംശിയതക്ക് ചൂട്ട് കത്തിക്കുന്ന സംഘടനകളുടെ വളർച്ചയും ഭയാനകമാണ്.... ജീവനെടുക്കുന്ന രാഷ്ട്രീയങ്ങൾ അവരുടേതായ ന്യായികരണങ്ങൾ ഉയർത്തുന്ന കാലം വരെയും അഭയാർത്ഥികൾ പലായനം നിർത്തുന്നത് വരെയും...വംശ വിദ്വേഷങ്ങൾ അവസാനിക്കുന്നില്ല....നാം കാണാത്ത ദൂരെ ഏതോ കോണുകളിൽ നിന്നും ഇപ്പോഴും ശാന്തിക്കും സമാധാനത്തിനുമായുള്ള പ്രത്യാശ നിറഞ്ഞ പ്രാർത്ഥനകളാണ്.... അതും പുതിയ സുപ്രഭാതങ്ങൾക്ക് വേണ്ടി മാത്രം ... പ്രിയപ്പെട്ട എഴുത്തുകാരി കമല ദാസ് മനോമിയിലൂടെ പറഞ്ഞുവെക്കുന്ന രാഷ്രിയത്തെ സംഗീർണ്...

Stock Exchanges and Their Time Zones

Image
 The modern world is characterized by cross-border capital flows, in the form of FDI and FII. Because the positive attitude of the various governments toward the foreign capital removed various obstacles and restrictions in the cross-border capital flows. In this context, understanding the relationship of various exchanges is very important. Factors such as the progressive removal of restrictions and relaxation of controls on capital movements have helped further towards this and have indirectly increased the flow of funds across countries. Bombay Stock Exchange (BSE): Bombay Stock Exchange, commonly referred to as the BSE, is located on Dalal Street, Mumbai. It is the oldest stock exchange in Asia and it has 11th largest stock exchange in the world by market capitalisation. It is established in the year 1875 and SENSEX (also called "BSE 30") is the ideal and bench mark index of the stock exchange. New York Stock Exchange (NYSE): commonly referred to as the NYSE, is located a...

Challenges Faced by Young Graduates in the Industry

 One of the most thrilling things you will ever do is the transition from college to your post-graduation life. You have the rest of your life ahead of you, as well as a realm of opportunities. However, the dream of potential does not always come true. Making the movefrom college life to professional life can be difficult for recent graduates. Few individuals canreadily acquire their ideal careers. Many organizations prefer individuals who have someindustry experience. Having real-world working experience will render you more employable, even if you have a degree and supposedly understand a bunch about your sector.You hold a college diploma. However, most of the other contenders do as well. You don'thave any experience in the field, you presumably don't have many contacts, and you probablydon't have any other relevant work experience. It's unrealistic to expect to get your dreamcareer right out of college or to run a b...

ഋതു

 പുൽനാമ്പുകളിലൂറിക്കൂടിയ, മഞ്ഞുതുള്ളികൾ ചേർത്തുവെച്ച് ഉരുകിത്തീരാത്തൊരു ശിശിരത്തിൻ പുലരികൾ കൊണ്ടെന്റെ ചില്ലകളിൽ ചുംബിക്കുക.. പൊള്ളുന്ന വെയിലിൽ പൊഴിയുന്ന നിഴലുകൾ ചേർത്തുവെച്ചു എരിഞ്ഞടങ്ങാത്തൊരു ഗ്രീഷ്മമായ് നീയെന്റെ ഇലകളെ തഴുകി തലോടുക.. മഴനൂലിൽ കൊരുത്തൊരു പ്രണയത്തെ നിന്നാത്മവിനാൽ പൊതിഞ്ഞ് എന്നിലെ പൂക്കളെ കാലവർഷത്തിനാൽ ചേർത്തുനിർത്തുക.. പകലിരവുകളുടെ ആഴങ്ങളിൽ കൊഴിഞ്ഞുതീരാത്തൊരു വസന്തമായി നിൻ സുഗന്ധം കൊണ്ടെന്റെ വേരുകളെ പൊതിയുക.. ഇനി.. ഓരോ ഋതുഭേദങ്ങളിലും എന്റെ ഭ്രാന്തിന്റെയാകാശത്തിൽ നിലാവായ്...താരമായ്.. തെന്നലായ്.. നീ ..നീയായിരിക്കുക.. Ms. Febina, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna

കടലാസ്..

  എന്തോ കുറിച്ച് തന്ന കടലാസ് കൈയ്യിൽ തന്നിട്ടാണ് ബസ്സ് കയറ്റി വിട്ടത്, വായനയറിത്തത് കൊണ്ടും കണ്ണ് പിടിക്കാത്തത് കൊണ്ടും വായിക്കാനൊന്നും നിന്നില്ല. തിരക്ക് കുറവായത് കൊണ്ട് ഇരിപ്പിടം കിട്ടാൻ പ്രയാസം ഉണ്ടായില്ല. എപ്പോഴോ നിദ്രയിലേക്ക് ആണ്ട്പോയിരുന്നു. ടിക്കറ്റെടുക്കാൻ കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് ഉണർന്നത്. "എവിടേക്കാ" കണ്ടക്ടറുടെ ചോദ്യത്തിന് മറുപടിപറയാൻ നിന്നില്ല, കൈയിലുള്ള കടലാസ് നീട്ടി ഒപ്പം ചുരുട്ടിപിടിച്ച നൂറിന്റെ നോട്ടും. 'ഇവിടെ ഇറക്കിക്കൊടുക്കുക' എന്ന തലക്കെട്ടിൽ എഴുതിയ വരികൾ വായിച്ചു. സഹതാപം കൊണ്ടാകണം മുഖത്തേക്ക് ഒന്ന് നോക്കിയ അയാൾ പണം വാങ്ങാതെ പറഞ്ഞു, 'രണ്ട് സ്റ്റോപ്പ് കഴിഞ്ഞിട്ടാണ് ഇതിൽ എഴുതിയ വൃദ്ധസദനം'. Irshad. K  Assistant Professor of Arabic Al Shifa College of Arts and Science, Kizhattoor, Perinthalmanna

On the Symmetry of it All

  In a world where dreams are born anew And old ones shatter in a matter of moments The transitory nature of everything baffles me. The very existence of life appears to be fragmentary and beyond my grasp! I pine over the paradoxical living And find pleasure in the pain... I imagine unhappy, frustrated, lifeless zombies Walking around me and I try to blend in! There it goes! Whenever I try to understand life What emerges first is this gruesome, undesirable picture of malcontent lives. Makes me wonder is it in my genes to be so pessimistic! I see how my calm world Comes upon storms and tsunamis On account of trivial matters... I catch hold of the folly in me To be a grand Confessional Poet And end up at a loss on what to make of me. I decide to occupy myself In the greater process of meaning making. I try to analyse people, situations, actions And life itself in all its intricacies. I begin to see patterns Patterns of humdrum activities, slowness And archaic wisdom disguised as prac...

Post Modernism in "Comala"

Comala is a short story written by Santhosh Echikkanam. On the surface level, the author depicts the life of Kundoor Viswam, a middle class man who became a bankrupt only because he stood a surety to his friend for Rs. 50000. The story also shows how one day media celebrates the news on Viswam's decision to commit suicide and how the relevance of the news wanes the very next day.  Postmodernism is a literary movement that emerged during the postwar era. It is an umbrella term to show the various recurrent elements used by the artists to show the ennui and paranoia that arose in the minds of the generation. It was a time when major literary figures celebrated fragmentation unlike the modernists who attempted for unification in the fragmented world. Viswam, representing an everyman, is at the abyss of committing suicide only because he decided to help his childhood friend, Sudhakaran. Like Beckett's Godot, Sudhakaran never appears in the story. Viswam, who resolves to die in a we...

ചിന്തയിലെ ചിതലുകൾ!

ഒരു കാലത്ത് ഫിലിം നമുക്ക് കാണിച്ചു തന്നിരുന്ന സ്ഥിരം കഥാപാത്രങ്ങൾ ഉണ്ട്.   അമ്മായിഅമ്മ- മരുമോൾ പോര്, കള്ളുകുടിയൻ ഭർത്താവ്, സഹനശക്തിയുള്ള ഭാര്യ, തലതിരിഞ്ഞ കുട്ടികൾ, ചൊവ്വദോഷക്കാരിയായ മകൾ, കുടുംബഭരണം കൊണ്ടുനടക്കുന്ന കാരണ്ണോൻമാർ, പ്രണയത്തിനു വേണ്ടി ത്യാഗം ചെയുന്ന കമിതാകൾ, അഭിപ്രായം പറഞ്ഞാൽ തല്ലാൻ ഓങ്ങുന്ന അച്ഛൻ അല്ലെങ്കിൽ അമ്മാവൻ, പെൺമക്കളെ കെട്ടിച്ചു വിടാൻ പെടാപാടുപെടുന്ന അച്ഛൻ അല്ലെങ്കിൽ ഏട്ടൻ, പഠിക്കുന്ന കാലം തോന്ന്യാസം കാട്ടിനടക്കുന്ന പണക്കാരുടെ മക്കൾ, .. അങ്ങനെ ഒരു നീണ്ട നിര ... 80കളിലെയും 90കളിലെയും സിനിമകൾ ഇന്നും നമ്മെ സ്വാധീനിക്കുന്നു.അതാണ് ശരി, അങ്ങനെ ആവണം സംസ്കാരം എന്ന് വരുത്തി തീർത്തു. ഇന്നും ഒരു തലമുറ ഉണ്ട്. അത് അതേപടി ഫോള്ളോ ചെയുന്നു. നമ്മുടെ സിനിമകൾ മാറി. സ്വഭാവികമായും, സമൂഹത്തിലെ ജടപ്പിടിച്ച ചിന്തകൾ ഇല്ലാത്തവും. മാറേണ്ടത് ഇതൊക്കെ ആണ് : • പ്രണയത്തോടുള്ള കാഴ്ചപ്പാട്: പ്രണയം സ്വഭാവികമായൊരു കാര്യമാണ്. അത് സമൂഹത്തിൽ അംഗീകരിക്കാൻ തുടങ്ങണം • വിവാഹത്തോടുള്ള കാഴ്ചപ്പാട്: വിവാഹം എന്നതല്ല ഹാപ്പിലി എവെർ ആഫ്റ്റർ എന്ന് വിചാരം നല്ലതാണ്. ഒരു മനുഷ്യന്റെ ultimate goal എന്നപോല...

അക്കരപച്ച

   ചില പറിച്ചു മാറ്റലുകൾ സ്ഥിരമായുള്ള പറിച്ചു നടീലുകൾക്ക് വേണ്ടികൂടിയായിരിക്കാം. പട്ടിക്കാട്... ഓണംകേറാ മൂല... എന്നൊക്കെ വേണ്ടത്ര പരാതിയും പരിഭവവും പുച്ഛവും കാണിച്ച് ഈ ഒറ്റപാലത്ത്ന്ന് അങ്ങ് ദുബായിലേക്ക് വണ്ടി കയറുമ്പോൾ ഇനി ഇങ്ങോട്ടില്ലെന്ന തീരുമാനം തന്നെയായിരുന്നു. പണ്ട് എൽ പി സ്കൂളിൽ പഠിക്കണ കാലത്ത് തന്നെ മുംബൈ പോണന്നും അധോലോകം കാണണന്നൊക്ക ജീവിതഭിഷായികൊണ്ട് നടന്ന ചെക്കന് പേരിനെങ്കിലും ബുദ്ധിവന്നപ്പോ ഐടിഐക്ക് പഠിക്കാൻ പോയി നട്ടും ബോൾട്ടൊക്കെ തിരിക്കാനും മുറുക്കാനും തെറ്റില്ലാത്ത പോലെ മെക്കാനിക്കൽ വർക്കൊക്കെ പഠിച്ചപ്പോഴേക്കും ചെക്കന് പിന്നേം നാട് വിടണന്നായി ഇപ്പ്രാവശ്യം പക്ഷേ അധോലോകം കാണാനല്ലാട്ടോ ജോലി ചെയ്ത് പത്ത് കാശ് ഇണ്ടാക്കി ഈ പട്ടിക്കാടിന് പുറത്ത് എവിടെങ്കിലും സ്ഥിരതാമസക്കാലോ എന്ന ചെറിയ വലിയ ആഗ്രഹം കൊണ്ടായിരുന്നു. വേനൽ കാലമായാൽ ചക്കയും മാങ്ങയും പല പേരിലുള്ള വിഭവങ്ങളായി മേശയിലെത്താൻ തുടങ്ങും. പിന്നെ അച്ഛന്റെ മാസ്റ്റർപീസ് ഐറ്റം ചുവന്ന ചീരയും..... വേനല് തുടങ്ങിയാൽ പിന്നെ പുരയിടത്തിലെയും പാട്ടത്തിനെടുത്ത പറമ്പിലുമെല്ലാം ചീര തന്നെയാണ് പ്രധാന കൃഷി.... പിന്നെ വാഴ കുലയും... വഴുതന...

Lightbulb Moment

 Did you ever have a "lightbulb moment"? Words are part of our memories; Therefore, we have enlightened that to reach the reality. When something that was common becomes unusual, we need to rewrite it and make use of it. New trends emerging today might become the norm tomorrow. Take a moment to familiarize yourself with these terms before you plunge into the world of technology in commerce. Webisode  A short film, advertisement, or episode of a television series, made for online viewing. A blend of Web and Episode. Brick and Mortar A business that has a physical store that customers can go to rather than just having an online presence. Cyber Monday The Monday after Black Friday. Historically, this day has more deals and discounts than any other day of the year. Some claim in the last few years that Cyber Monday has exceeded Black Friday in overall sales. Upselling Offering deals on similar products or showing related products in hopes to get users to buy additional items alon...

“Impact of exchange rate fluctuation on stock market volatility - a study to predict the economic scenario in India” - An Article Review

Image
The paper titled “Impact of exchange rate fluctuation on stock market volatility - a study to predict the economic scenario in India” was published in the journal International Journal of Pure and Applied Mathematics in the year 2018, by Piyali Roy Chowdhury and Anuradha Arthanari.  Macroeconomic fundamentals and stock market volatility do play an important role in determining and forecasting the future position of an economy as a whole. In this study, research made an attempt to analyze one of the macroeconomic variables, the exchange rate, which is studied along with the Indian Stock Market (BSE Index), this linkage is an important contributor to predicting the growth/ business cycle of any economy. To identify this relation researcher considered 15 years of data (from 2010 to 2016) on the exchange rate and stock market index related to the Indian Economy. The main focus of the researchers is to find out the impact of exchange rate fluctuation on stock market volatility to predic...

Review of article on ‘Menstrual Hygiene Management: A study of Perception , Problem, and Practices Among Urban Slums of Delhi’, done by Harshika Kejrival, Subham Jain, Shiksha Kushwah, Mahim Sagar and Manvi Bansal

Menstruation is the monthly shedding of a woman's uterine lining. Between menarche and menopause, MHM (menstrual hygiene management) is an important aspect of women's and adolescent girls' hygiene. Even though MHM is a critical concern for women and adolescents of reproductive age, it is commonly overlooked. The goal of the study was to identify and close the gap to gain a comprehensive understanding of MHM perceptions and challenges in urban slums, as well as the hygiene practices involved. Menstruation demands the availability of materials to absorb or collect period blood, ease personal cleanliness, and dispose of the waste, ideally in a private setting. In low-income settings, women and girls are less aware of hygienic practices and lack culturally appropriate resources for menstrual hygiene management (MHM). Silence, shame, and social taboos surround menstruation and related activities in India, which are represented in social norms that restrict mobility, ...

Teaching English in Primary Classes.

 Language is man's main medium of communication. It is the axis around which man's effective expression of his thoughts revolve. It is rather easy to communicate orally in one's mother tongue but writing is comparatively a difficult task. It becomes even more difficult if it is in a foreign language, especially for the ones who have done the schooling with the medium as mother tongue. It is almost impossible for most of them to construct an error free meaningful sentence. Such students when they reach the tertiary level learning finds writing as a herculian task as it demands academic writing in their respective discipline. Academic writing requires formal use of language and a knowledge of the technical terms of the discipline. For those who are not even thorough with the informal language, it is impossible to effectively produce a formal discourse. The reason for this is that, from the primary grades the students have never been learning to produce a sentence on their own...

മലയാളഭാഷ

  ജീവികൾക്ക്‌ തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ്‌ ഭാഷ എന്നുപറയുന്നത്‌. ഭാഷ മനുഷ്യരെ മറ്റുജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരാക്കിത്തീർക്കുന്ന ഒരു സവിശേഷപ്രതിഭാസമാണ്.തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്.ഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം.മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡവാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.മലയാള ഭാഷ സംസ്കൃതത്തിൽ നിന്ന് ഉദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും "മലയാളം മലനാട്ടു തമിഴിൽ നിന്നു് ഉദ്ഭവിച്ചു" എന്നും "മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി" എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു .ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാ...

To Gandhi

 O Gandhi ... I want to borrow your clothes   Those who have stripped off the clothes, the peace of India, laugh from the back The bullet that pierced into your chest Today running In secular soils.. Spreading religious fanaticism... Gandhi, this country is stripped off nude... I want to borrow your clothes .. To shed some tears ... To hide the shame of the country .. Gandhi .. I want to borrow your clothes Tommorow, to prevent the country from being sold under the banner of those who rule the country Gandhi, I want to borrow you clothes  Mr. Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Identity and Community in India

 Art analyses reality critically; literature at large has provided a platform for writers to present the quintessential reality in human experience. In the world literary scene, Indian English Literature has forged a niche for itself through the remarkable contributions of our poets, fictional writers and critics. Our storytellers have evolved over the decades, dealing with themes like nationalism, freedom struggle and political history of the country, social realism, and consciousness of the individual; deliberating on them, using contemporary literary devices, and elevating Indian English fiction to a higher status parallel to other literatures across the globe. Modern writers seem to be preoccupied with the idea of ‘individual identity’; perhaps, it is the very essence of all art forms extensively. In the continuum of rapid changes in contemporary communities, it is the one idea which individuals struggle to come to terms with. Words like ‘identity’ and ‘self-concept’ may appear...

Peace of Mind is the Balance of Life...

Peace is a state of freedom from nervousness and emotional disturbances. Generally, people like to be calm and peaceful; then what makes you feel uncomfortable or drive you to lose peace of mind? There are many factors or determinants which influence our state of mind. It may be both intra or inter reasons. Intra reasons arises due to the lack of self discipline and inter reasons arises is by the influence of other factos rather than the characteristics of the self. Many researchers and even spiritual leaders have opined that peace of mind can be attained only by doing things on time, procrastination definitely destroys the freedom of our mind and make us to lose temper and later we lose the track of the peace of mind. For instance, you are assigned to do a work in a company within the stipulated time but you fail to do it due to many reasons but still you aware that the task needs to be done by yourself. When you get close to the date, your state of emotional balance may be affecte...

SITTING ALONE IS BETTER THAN WALKING WITH THE WRONG PEOPLE

Positive mind can only give light and love to others. As when you are walking with wrong people, in your mind there will be bad and wrong thoughts which can make you bad for the society. And when you are alone, there will be good and fresh thoughts in your mind which will make you good person. Being with the wrong person means you are trying to please and give someone who doesn’t understand the depth of your emotions. When you are alone, you are able to identify your priorities and pursue those things that really make you happy and you can able to focus on discovering where to invest your energy. It is important to explore and reach out to people and things that would give our life a meaning. The wrong person won’t, so why waste your time and theirs? It is important to interact with environment while sitting alone so that our response to environment stimuli shape our actions. Don’t stress over the fact that you are alone right now. That is only going to make you feel miserable. Some pe...

Being Childless!

  One Part Woman, authored by Perumal Murugan, faced backlash for bringing in themes that are sensitive. Kali and Ponna, the central figures of the narrative represent every childless couple in the society. Their wedded bliss having completed two decades is found futile by the onlookers for they failed to have heirs. They count on ways that were believed to bring fortune in the form of children. They envy the trees that bear flowers and fruits and remain self-pitying for they lay barren. Apart from being in possession of land and wealth, they are pulled back every moment for they are deprived of offspring. Not having children did not cause any stain on their relationship when the novel begins. As the plot progresses, the reader is made to wade through a series of monologues that reels in the minds of Kali as well as Ponna. Kali is caught between two options. Either to remarry and have children or to remain childless. He is, at the same time, dubious about having children with a ...

The Pursuit of Happiness

മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരം നേടിയതും അതെ പുരസ്കാര ദാന ചടങ്ങിൽ അവതാരകന്റെ മുഖത്തടിച്ചതുമൊക്കെയാണ് വിൽ സ്മിത്ത് എന്ന നടനെകുറിച്ചുള്ള പുതിയ വാർത്തകൾ...... ഒരു അഭിനേതാവെന്ന നിലയിൽ നേടിയെടുകാവുന്ന ഏറ്റവും വലിയ ബഹുമതിക്ക് അർഹനായിട്ടും സ്മിത്തിന്റെ ഭാര്യയോടുള്ള body shaming പരാമർശവും അദ്ദേഹത്തിന്റെ പ്രതികരണവുമൊക്കെയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്...... വാർത്തകൾ എന്തുതന്നെയായാലും വിൽ സ്മിത്ത് എന്ന പ്രതിഭയെയും അദ്ദേഹത്തിന്റെ അസാമാന്യ പ്രകടനത്തേയുമെല്ലാം അത്ഭുതതോടെ നോക്കിയിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ King Richard എന്ന സിനിമയിലൂടെയാണ് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരം നേടുന്നത്.... എന്നിരുന്നാലും സ്മിത്ത് എന്ന കലാകാരന്റെ മുഖം മനസ്സിൽ പതിഞ്ഞിരിക്കുന്നത് 2006 ൽ പുറത്തിറങ്ങിയ "The pursuit of happiness" എന്ന inspirational സിനിമയിലൂടെയാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് മികച്ച അന്താരാഷ്ട്ര സിനിമകളെ ഇഷ്ട്ടപെടുന്ന ഒരുകൂട്ടം സിനിമ പ്രേമികളുടെ വലിയ അഭിപ്രായങ്ങളാണ് ഈ സിനിമ തിരഞ്ഞു പിടിച് കാണാൻ ഇടയാക്കിയത്. കണ്ട് തീർക്കുന്നവർക്ക് ഓരോരുത്തർക്കും പറയാം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ...

“The Impact of the Exchange Rate Volatilities on Stock Markets Dynamics” - An Article Review

Image
  The paper titled “ The Impact of the Exchange Rate Volatilities on Stock Markets Dynamics” was published in the journal HAL in the year 2019, HAL is a multi-disciplinary open access archive for the deposit and dissemination of scientific research documents. The author Nesrine MECHRI et al., showed the effect of exchange rate volatility on the stock market with evidence from Tunisia and Turkey.             The data of this study covers a sample period from January 2002 to January 2017, monthly data is used for the study, in addition to exchange rates, he also used inflation rates, interest rates, Gold prices, and petrol prices index in Tunisia and Turkey. To determine the volatilities of variables he use the GARCH model which allows identifying the dynamics of each variable in long term. Exchange rates and stock prices have a crucial role in portfolio decisions and economic development. The main objective of the paper was to...

BODY SHAMING

“Feeling beautiful has nothing to do with what you look like” - Emma Watson  Let's face it, most of us have been asked at some point in our lives, "oh my god, you've gained weight?" Have you been overeating lately? You must drastically reduce your weight. All those who ask these questions or have these thoughts in their heads should be aware that body shaming is wrong, and it not only affects a person's mental health, but it can also lead to depression on a subconscious level. Negative comments regarding someone's body size or shape can be immensely harmful to them, leading to decreased self-esteem, rage, self-harm, and even mental health illnesses, such as body dimorphic disorder. Unfortunately, men and women of all shapes and sizes are subjected to body shaming. Body shaming has included accusations of being "too large" or "too small," typically focusing on insignificant imperfections. Many magazines, social media platforms, and commercia...

Swirling Mysteries

Looking up I see world of secrets, Mysteries swirling and untold stories witnessed Maybe you will share with me some of tragedies you have seen The blood and tears of people I don't know Perhaps one day you will whisper my story too Beautiful secrets that you hold so close, Somewhere between your fluffs are the answers we all search, Made so simple, yet so mysterious What do you hide between those whites and blues? Where do you end and where do you begin? Ms. Sabina Assistant Professor of English Al Shifa College of Arts and Science, Kizhattor Perintalmanna

മാറ്റം

  നമ്മുടെ ഭാഷയിൽ ചില പദപ്രയോഗങ്ങളും പഴഞ്ചൊല്ലുകളും കവിതാശകലങ്ങളുമെല്ലാം എടുത്തു പരിശോധിക്കുമ്പോൾ ചില പദങ്ങൾക്ക് പുല്ലിംഗപദങ്ങൾ ഇല്ല എന്നും ചില പഴഞ്ചൊല്ലുകൾ, കവിതകൾ, കഥകൾ,സിനിമകൾ തുടങ്ങിയവയിൽ സ്ത്രീകൾ അബലകളും, വ്യക്തിത്വം ഇല്ലാത്തവരാണെന്നും തോന്നിപ്പിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങളും നമുക്ക് കാണാൻ കഴിയും.  മനുസ്മൃതിയിൽ പറയുന്നതുപോലെ, 'പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'     സ്ത്രീ എന്നും സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നൊരു ധാരണ ആദ്യകാലം മുതലേ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം ഭാഷയിൽ പല പദങ്ങൾക്കും പുല്ലിംഗപദങ്ങൾ ഇല്ലാതായതും, ഉണ്ടോയെന്ന് അന്വേഷിക്കാൻ നമ്മൾ കൂട്ടാക്കാത്തതും.. വേശ്യയും, മച്ചിയും, പതിവ്രത യും വിധവയുമൊക്കെ കേൾക്കുമ്പോൾ നമ്മൾ അതിന്റെ പുല്ലിംഗം ആലോചിക്കാറില്ല അല്ലെങ്കിൽ അതൊക്കെ സ്ത്രീകളാണ് എന്നൊരു ധാരണ എല്ലാ പൗരന്മാർക്കും ഉണ്ട്. പൗര കളെ കുറിച്ച് നമ്മൾ ചിന്തിക്കാറില്ല ല്ലോ.  പറഞ്ഞു പഴകിയ ചൊല്ലുകൾ ആണ് പഴഞ്ചൊല്ലുകൾ, 'മണ്ണും പെണ്ണും നന്നാക്കുന്ന പോലെ'. 'പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോ...

ഏകാന്തപഥികൻ

 തേടി അലഞ്ഞു ഞാൻ  ഒരിടം ദൂരെയുടെ ശൂന്യതയിലാഴ്ത്തിയ  നോവുന്ന തേങ്ങലിന്റെദാരുണമായ ശബ്ദത്തിന് ആശ്വാസമാകുന്ന ഒരിടം.. എവിടെയാണ് ആ മരീചിക  കാഴ്ചക്കപ്പുറത്ത് മങ്ങിയ പ്രകാശത്തിന്റെ വെട്ടത്തിൽ കണ്ട പ്രതിരൂപങ്ങൾക്ക് കൂട്ട് പോകാനിറങ്ങയത്  പാതിവഴിയിൽ ഉപേക്ഷിക്കില്ല എന്ന  മനസ്സിന്റെ ഉറപ്പാണ്  അടുക്കും തോറും അകലങ്ങളിലേക്ക് യാത്രയാവുകയാണ് ഇന്നിൽ  ഞാൻ കാണുന്ന രൂപം..  തെറ്റിയത് എനിക്കാണ് .. എന്റെ  നിഴലിനെ രൂപമായ് കണ്ടത് തെറ്റ് എന്റെ ഉള്ളിലെ തേങ്ങലിനെ തിരിച്ചറിയാതെപോയത് തെറ്റ്..  മുന്നേ നടന്നതും പിന്നെ ഗമിച്ചതും  എന്നിലെ ഞാനായിരുന്നു..  അറിയുകയായിരുന്നു എന്നിലെ ഏകാന്തപഥിയെ..  Irshad. K  Assistant Professor of Arabic  Al Shifa College of Arts and Science Kizhattoor, Perinthalmanna

A Fine Symmetry

Mad Mary How long have you been wandering? With two feet in this world and thoughts elsewhere Carrying your life in a bundle of dirty clothes  Sheltering in dilapidated temples or bus stops Drowned in the ebb and flow of bedlam days You scold all with acid words  Your perennial wrath is sharp When those stones hit their target How do you spend your nights? Counting the stars spiritedly  Or the lice on your disheveled hair Or in constant vigil to keep off all human contact? Are you to remain an unanswered question forever? On which skewed plan has mother nature counted you in? Oh, you are not to be deemed a scheme gone wrong? You are as proper as one gets? Sweet dear Mary, That mischievous smile says it all Renjitha K. R. Assistant Professor of English, Al Shifa College of Arts and Science, Kizhattoor Perinthalmanna 

സ്മരണയിൽ ബീഗം രൊക്കെയാ ഷെകവത്

 സ്ത്രീ ശക്തികരണത്തെ കുറിച്ച് സ്വപ്നം കാണുകയും മുൻ നിരയിൽ നിന്ന് തൂലികയിലൂടെ പ്രബുദ്ധരാക്കാൻ ശ്രമിക്കുകയും ചെയ്ത ശക്തയായ എഴുത്തുകാരിയാണ് ബീഗം രൊക്കെയാ ഷെകാവത്. സയൻസ് ഫിക്ഷൻ എഴുതിയ ആദ്യ ഇന്ത്യൻ വനിതയാണ് ബീഗം രൊക്കെയാ ഷെകാവത് ഹുസൈൻ. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ ബംഗാളിലെ രാംപൂരിൽ ആയിരുന്നു അവരുടെ  ജനനം.  1905 ൽ beegum തന്റെ ആദ്യത്തെ നോവലായ sultanas dreams പ്രസിദ്ധീകരിച്ചു. ഭാവിയിൽ നടക്കുന്ന ഒരു കഥയായാണ് അവർ തന്റെ നോവലിനെ അവതരിപ്പിച്ചത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ച, ശാരീരിക ക്ഷമത കൂടിയ ജോലികളെല്ലാം യന്ത്രങ്ങൾ ചെയ്യുമെന്ന അവസ്ഥ, സൗരോർജത്തെ വൈദ്യുതി ആക്കി മാറ്റുന്നതിലൂടെ വൈദ്യുതി സുലഭം ആവുന്നു, പുരുഷന്മാർ വിരാജിച്ചിരുന്ന സമസ്ത മേഖലകളിലേക്കും സ്ത്രീകൾ കടന്നെത്തുന്നു, സ്ത്രീകൾക്ക് മേൽക്കോയ്മയുള്ള ഒരു പുതു ലോകം സൃഷ്ടിക്കപ്പെടുന്നു എന്നു തുടങ്ങി അനവധി ആശയങ്ങൾ അവരുടെ രചനകളിൽ പ്രകടമാവുന്നു. സമാനമായ മറ്റൊരു സ്ത്രീപക്ഷ നോവൽ കൂടി അവർ എഴുതിയിട്ടുണ്ട്. അതിന്റെ പേരാണ് the essence of lotus. സ്ത്രീയുടെ വളർച്ചയെയും വികാസത്തെയും കുറിച്ച് സ്വപ്നം കാണുകയും അതിനുവേണ്ടി പേന ആയു...

ഗാന്ധാരി:- അന്ധതയെ സ്വയം വരിച്ചവൾ

മഹാഭാരതത്തിലെ ശക്തമായ സ്ത്രീ കഥാപാത്രം എന്ന നിലയിൽ പാഞ്ചാലിയെ എല്ലായിടത്തും ഉയർത്തി കാണിക്കുമ്പോളും അതിനിടയിൽ മുങ്ങി പോയതോ അതോ കഥാപാത്ര നിരൂപണങ്ങളിൽ വേണ്ടത്ര ഇടം പിടിക്കാതെ പോയതോ ആയ ഒരു സ്ത്രീ കഥാപാത്രമാണ് ഗാന്ധാരി. ഗാന്ധാരം എന്ന ഹസ്തിനപുരത്തിന്റെ സാമന്തരാജ്യത്തെ രാജകുമാരി എന്നതിനപ്പുറം ഹസ്തിനപുരം എന്ന മഹാസാമ്രാജ്യത്തിന്റെ രാജ്ഞി എന്ന നിലയിലേക്ക് ഗാന്ധാരി എത്തി ചേർന്നത് മറ്റുള്ളവരെ പോലെ സ്വയംവരത്തിലൂടെ അല്ല. ഭീഷ്മർ എന്ന അതികായന്റെ വാക്കുകൾക്ക് മുന്നിൽ ജന്മനാ അന്ധൻ ആയ ധൃതരാഷ്ട്രർക്ക് വധു ആയി നിൽക്കേണ്ടി വരികയാണ്. തന്റെ ഭർത്താവിന് കാണാൻ പറ്റാത്ത ഒന്നും തനിക് കാണണ്ട എന്ന് പറഞ്ഞു സ്വയം അന്ധത വരിച്ച പതിവ്രത ആയിട്ട് ആണ് മഹാഭാരതത്തിൽ ഗാന്ധാരിയെ ചിത്രീകരിച്ചിരിക്കുന്നത് എന്നാൽ അതിനപ്പുറം അതൊരു പ്രതിഷേധമാണ്, കുരുടനായ ഭർത്താവിനെ വരിക്കേണ്ടി വന്നതിനോട്, ഭീഷ്മ പിതാമഹനോട് കുരുവംശത്തിനോട്.. എല്ലാവരോടും ഉള്ള പ്രതിഷേധം ആയിരുന്നു സ്വയം ഏറ്റെടുത്ത ആ അന്ധത. നൂറു പുത്രന്മാരെ ജന്മം നൽകിയതിനെ പോലും കുന്തിയുടെ മാതൃത്വത്തോടുള്ള അസൂയ ആയിട്ടല്ലാതെ ഒരു മാതാവാകാൻ ഉള്ള അഭിനിവേശം ആയി കാണിക്കാൻ എന്തേ വ്യാസന് കഴിയ...

Companionship

Dragged into this relationship years ago I shunned him and tried to walk away Destiny is strange, the attempt was in vain! Urged to be a part of me, helpless was him He would show me what I fail to see, they assured; He showed me indeed, what I failed to see! We walked together, shared views alike Slept, dreamt and woke up together Alas! I fell for him! He grew thicker but lighter, as I grew older Naughty him; slides often playfully To be tightly held close to me! I can’t, but admit; we are in love We could hardly part, I understand Abandoned will he be, the moment I bid adieu!   You suit none, save for me You were designed for me Dear spectacles, you will lose your sight once I lose mine! Saritha. K  Head, Dept of English  Al Shifa College of Arts and Science Kizhattoor, Perinthalmanna

IDENTITY CRISIS AND WOMEN

March 8, national women’s day. In this 21 st century, women face a lot of problems. People still judge her cause of some typical underlined laws. There is a lot of girls who still have to depend on her father, brother, or husband. Manusmrithi laws are still going on. A society with more than half of its population under identity crisis, where women are raised with the mind-sets of getting ready to be someone’s plus one, can only progress as far enough as this thought. Such a mentality hints that a woman has no identity of herself, be it at home or at the state level. What is identity? Erikson defines identity as a “fundamental organizing principle which develops constantly throughout the lifespan.” sense of identity is to tackle new challenges and different experiences. It is a time of intensive analysis and exploration and different ways of looking at oneself. It is a subjective sense as well as an observable quality of personal sameness and continuity paired with some belief in ...